This website comprises chapters from the book, "The Bible Secrets" (Malayalam).

Latest Post

 



1. ദൈവഭക്തി.


എന്താണ് ക്രിസ്ത്യാനിയുടെ ദൈവഭക്തി?

"പിതാവായ ദൈവത്തിന്റെ മുന്‍പില്‍ പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കം ഏല്‍ക്കാതെ തന്നെ തന്നെ കാത്തു സുക്ഷിക്കുക" (യാക്കോബ് 1:27). "എന്റെ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള് ഇത് ചെയ്തുകൊടുത്തപ്പോള് എനിക്കു തന്നെയാണ് ചെയ്തു തന്നത്" (മത്തായി 25:40). കാരണം; ക്രിസ്തു വിശ്വാസികളില് ക്രിസ്തുവസിക്കുന്നു! (യോഹ 14:23), (2 തിമോത്തി 1:14), (എഫേ  2:22, 3:17), (കൊളോ 1:27), (ഹെബ്രാ 3:6), (1 കോറി 3:16)(1 യോഹ 2:24), (വെളിപാട് 21:3). ആരാണ് യഥാര്‍ത്ഥ അനാഥരും വിധവകളും, സഹോദരനും സഹോദരിയും, അപ്പനും അമ്മയും, അയല്‍ക്കാരനും എന്നും, അവരെ എങ്ങനെയാണ് ദൈവഹിത പ്രകാരം സഹായിക്കേണ്ടത് എന്നും, എതിർക്രിസ്തുവിനെ വഹിച്ചു നടക്കുന്ന പൈശാചിക മനുഷ്യരോടുള്ള ക്രിസ്ത്യാനിയുടെ സമീപനവും, ഇവിടെ കൊടുത്തിരിക്കുന്ന മറ്റ് അദ്യായങ്ങളില് നിന്ന് പഠിക്കുമെല്ലോ!

എങ്ങനെ ദൈവത്തെ സ്നേഹിക്കാം?

"ദൈവത്തെ സ്നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്പനകള്‍ അനുസരിക്കുക എന്ന് അര്‍ഥം. അവിടുത്തെ കല്പനകള്‍ ഭാരമുള്ളവ അല്ല" (1യോഹന്നാന്‍ 5:3). "എന്നെ സ്നേഹിക്കുന്നവന്‍ എന്റെ കല്പനകള്‍ പാലിക്കും" (യോഹ 14:23).  ഇത് ചെയ്യുവാന്‍ വളരെ എളുപ്പം ആണ്  "എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്" (മത്താ11:30). "അങ്ങയുടെ വചനം പാലിക്കുവാന്‍ വേണ്ടി ഞാന്‍ സകല ദു:ര്‍മാര്‍ഗ്ഗങ്ങളില്‍ നിന്നും എന്റെ പാദങ്ങള്‍ പിന്‍‌വലിക്കുന്നു" (സങ്കീ119:101). 

ദൈവം വെറുക്കുന്ന ദു:ർമാർഗ്ഗങ്ങൾ എങ്ങനെ തിരിച്ചറിയും?

ആദ്യം താങ്കള്‍ യേശുക്രിസ്തുവിനെ കുറിച്ചു അറിയുക! അവിടുത്തെ പ്രബോധനങ്ങൾ മനസിലാക്കുകയേശുക്രിസ്തുവിന്റെ പ്രബോധനങ്ങൾക്ക് നിരക്കാത്ത സ്വന്ത ജീവിതത്തിലെ കാര്യങ്ങൾ യേശുവിന്റെ പേരിൽ ഏറ്റുപറഞ്ഞു  ഉപേക്ഷിക്കുക! (1 യോഹ 1:9) മാനസാന്തരപെടുക്കുക! 

"യേശു കർത്താവാണ്" എന്ന് വായ്കൊണ്ട് പ്രഖ്യാപിക്കുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽപിച്ചുവെന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്യുക! (റോമാ 10:9). യേശുവിന് ചേരുന്ന നിര്മ്മല മനസാക്ഷിയുണ്ടാക്കുക! യേശുവിന്റെ വചനങ്ങൾ തുടർച്ചയായി വായിക്കുക, കേൾക്കുക, ദ്യാനിക്കുക! പ്രാർത്ഥിക്കുക! യേശുവിന്റെ നാമം വിളിച്ചപേക്ഷിക്കുക! (അപ്പ:10:44). ക്രിസ്തുവിനെ (ദൈവത്തിന്റെ ശക്തിയും ജ്ഞാനവും/ദൈവപുത്രനെ) (1കോറി 1:24) കരസ്ഥമാക്കുക!  [അഭിഷേകമുള്ളവരുടെ കൈവെപ്പു വഴിയും, യേശുവിന്റെ പേരിലുള്ള സ്നാനത്തിലൂടെയും പരിശുദ്ധ ആത്മാവ് പകരപ്പെടാം! അതേക്കുറിച്ചു മറ്റൊരു അദ്ധ്യായത്തിൽ വായിക്കുക.] ഉന്നതത്തിൽ നിന്നും ലഭിക്കുന്ന ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തു നന്മയായ എല്ലാകാര്യങ്ങളും പഠിപ്പിച്ചു തരും!(യോഹ 14:26) & (1യോഹ 2:27). "അവൻ വരുമ്പോൾ, പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും"(യോഹ 16:8).

"ദൈവാത്മാവിനാല്‍ നയിക്കപെടുന്നവര്‍ എല്ലാം ദൈവത്തിന്റെ മക്കളാണ്" (റോമ8:14). ക്രിസ്തുവിനെ (ദൈവത്തിന്റെ ശക്തിയും ജ്ഞാനവും  / ദൈവപുത്രനെ) അനുസരിക്കുമ്പോൾ ആരാധനക്കർഹനായ യഹോവയെ അത്മാവായ ക്രിസ്തുവിൽ  ആരാധിക്കുന്നു! അത് വാക്കിലും ചിന്തയിലും, മറ്റു പഞ്ചേന്ദ്രിയങ്ങൾകൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെയും മനുഷ്യർക്ക് സാധിക്കുന്നു! എത്രത്തോളം ഒരു മനുഷ്യന് ക്രിസ്തുവിലൂടെയുള്ള ആരാധന(അനുസരണ)  ശക്തമായി തുടരുന്നുവോ, അത്രത്തോളം ദൈവശക്തിയും ജ്ഞാനവും (ക്രിസ്തു)അവനിൽ നിറഞ്ഞു വരുന്നു; ശക്തിപ്രാപിക്കുന്നു!  എത്രത്തോളം. ഒരു മനുഷ്യൻ  പൈശാചിക പ്രവർത്തനം (പൈശാചിക ശക്തിയെ അനുസരണം)  നടത്തി മുന്നേറുന്നുവോ; അത്രത്തോളം ആ മനുഷ്യനില് പൈശാചിക ശക്തിയും ജ്ഞാനവും (എതിർക്രിസ്തു) വളർന്നു ശക്തിപ്രാപിക്കുന്നു! പൈശാചികതയിൽ ശക്തിപ്പെടാൻ നരബലി പോലും നടത്തുന്ന പൈശാചിക മനുഷ്യരുണ്ട്!

ക്രിസ്തുവും, നിര്‍മല മ
നഃസാക്ഷിയും നേടിയവർക്കു  മാത്രമേ, സ്വന്ത ജീവിതത്തില്‍ ഓരോ പ്രവര്‍ത്തനത്തിലും നന്മയും തിന്മയും തിരിച്ചറിഞ്ഞു, തിന്മയെ വെറുത്തു, യഥാര്‍ഥ ദൈവഭക്തി പുലര്‍ത്തി; പിതാവായ ദൈവത്തെ ക്രിസ്തുവില്ക്കൂടെ ആരാധിക്കാന് സാധിക്കൂ! കാരണം; "ദൈവഭക്തി തിന്മയെ വെറുക്കലാണ്"(സുഭാഷിതം 8:13). "ദൈവം ആത്മാവാണ് അവിടുത്തെ ആരാധിക്കുന്നവര്‍ ആത്‌മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്" (യോഹ: 4:24).

എന്താണ് ആത്മാവ്?

മനുഷ്യരെ നന്മക്കായോ തിന്മയ്ക്കായോ പ്രവർത്തിക്കാൻ, അവന്റെ ഉള്ളിൽ നിന്നോ പുറമെനിന്നോ  ഉത്തേജിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ, മറ്റ് എതെങ്കിലും രീധികളിൽ വശപ്പെടുത്തുകയോ ചെയ്യുന്ന അദിർശ്യ ശക്തിയെ "ആത്മാവ്" എന്ന് വിളിക്കാം! നന്മയായ ആത്മാവും തിന്മയായ ആത്മാവുമുണ്ട്! യേശുക്രിസ്തുവിനെ വാക്കാലോ  പ്രവൃത്തികളാലോ  തള്ളിപറയിപ്പിക്കാൻ ഉത്തേജിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ശക്തികൾ ദൈവത്തിൽ നിന്നുള്ളതല്ല! (1 യോഹ 4:3). ആത്മാക്കളെ തിരിച്ചറിയാൻ, യേശുവിനോടുള്ള അതിന്റെ സമീപനത്തെ ശ്രദ്ധിക്കുക! ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തെ ക്രമീകരിച്ചു നന്മയിൽ നയിച്ചുകൊണ്ടിരിക്കുന്ന അദൃശ്യ ശക്തിയാണ് ആത്മാവായ ദൈവം!

എന്താണ് സത്യം? 


"അവിടുത്തെ വചനമാണ് സത്യം" (യോഹ: 17:17). വചനം തന്നെയായ യേശുക്രിസ്തുവും സത്യം തന്നെ (യോഹ: 14:6).  പരിശുദ്ധ ആത്മാവും സത്യമാണ് (1യോഹ5:6).   ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന ദൈവമക്കളിൽ ദൈവാത്മാവ് പ്രേരിപ്പിച്ചുതരുന്ന എല്ലാ ആശയങ്ങളും  ദൈവവചനം തന്നെയായ സത്യം  തന്നെയാണ്! ദൈവാത്മാവ് തരുന്ന സത്യത്തിന് അനുസരിച്ചു ജീവിതത്തിലെ പ്രവൃത്തികൾ ക്രമീകരിച്ചു; ദൈവമക്കള് ഭൂമിയില് ദൈവനാമം മഹത്വപ്പെടുത്തി  നിത്യജീവനിൽ ജീവിക്കുന്നു! പൈശാചിക ആത്മാവിൽ നയിക്കപ്പെടുന്ന പൈശാചിക മക്കൾക്ക്, പൈശാചിക ആത്മാവ് പ്രേരിപ്പിച്ചു കൊടുക്കുന്ന എല്ലാ ആശയങ്ങളും അസത്യങ്ങൾ തന്നെ! ഈ അസത്യത്തെ അനുസരിച്ച ജീവിതം ക്രമീകരിക്കുന്ന മനുഷ്യർ; പൈശാചിക നാമം മഹത്വപ്പെടുത്തി ദൈവാത്മാവിനെ പുൽകാതെ നിത്യനാശത്തിലേക്ക് 
ചരിക്കുന്നു! ആരാധിക്കുന്നവര്‍ ആരാധനാപാത്രമായവന്‍ പറയുന്നതെന്തും ചെയ്യുന്നു! അനുസരണം ഇല്ലാത്തിടത്ത് ആരാധനയും ഇല്ലാതെ വരുന്നു! യേശുക്രിസ്തു അരുളി ചെയ്തു: "എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്റെ കല്പന പാലിക്കും" [യോഹന്നാന് 14:15]. 

അനുദിന ജീവിതത്തിലെ ഓരോ പ്രവര്‍ത്തിയിലും നന്മ തിരിച്ചറിഞ്ഞു തിന്മയെ വെറുത്ത് ഉപേക്ഷിക്കാന്‍ സഹായിക്കുന്ന ദൈവത്തിന്റെ ശക്തിയും ജ്ഞാനവും (ക്രിസ്തു) നമ്മുക്ക് ഉള്ളില്‍ വരുമ്പോള്‍, ആ ക്രിസ്തുവിന്റെ ശബ്ദത്തിനു (പ്രജോധനത്തിന്) നമ്മുടെ സ്വന്തം ആത്മാവു കൊണ്ട് കിഴ്വഴങ്ങി അനുസരിച്ച്, ഒന്നായി സ്നേഹത്തില്‍ വസിച്ചു ഓരോ പ്രവൃത്തിയിലും അനുസരണത്തിലുടെ ആരാധിക്കുക! അങ്ങനെ ദൈവത്തെ ക്രിസ്തുവില് ആരാധിക്കുക! ക്രിസ്തു പ്രചോദിപ്പിച്ചുതരുന്ന (പറഞ്ഞു തരുന്ന /ഉത്തേചിപ്പിച്ചുതരുന്ന) പ്രകാരം ജീവിതം ക്രമപ്പെടുത്തി സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുക! 
"തന്റെ അഭീഷ്ട്ടമനുസരിച്ച് ഇച്ഛിക്കാനും പ്രവര്ത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നത് ദൈവമാണ്" (ഫിലിപ്പി 2:13). ഈ സത്യദൈവാരാധന ഏതെങ്കിലും പ്രത്യേക സ്ഥലത്തോ പ്രിത്യേക അവസരത്തിലോ മാത്രം നടക്കേണ്ട ഒന്നല്ല! മറിച്ച്,ജീവിതത്തിന്‍റെ എല്ലാ പ്രവര്‍ത്തനത്തിലും നടത്താന്‍സാധിക്കും! (യോഹ 4:21 - 24). ക്രിസ്തുവിനു (ദൈവത്തിന്റെ ശക്തിക്കും ജ്ഞാനത്തിനും) ഏതൊരു കാര്യത്തിനും വിശ്വാസിയുടെ ഹൃദയത്തിലും അധരത്തിലും  തിന്മയെ വെറുത്തു നന്മയായതു ചെയ്തു ദൈവത്തെ അനുസരിച്ചാരാധിക്കാന് വചനം കൊടുക്കാൻ (പറഞ്ഞു കൊടുക്കാൻ/ സംസാരിക്കാന് പ്രജോദിപ്പിക്കാന്) സാധിക്കും! ഇത്തരത്തിലുള്ള ദൈവാരാധന തന്നെയാണ് ക്രിസ്തുവിന്റെ അനിയായികളെ മറ്റു മതസ്ഥരിൽനിന്നും വ്യത്യസ്തരാക്കുന്നതും അവരിൽ നിന്നും എതിർപ്പിനിടയാക്കുന്നതും! കാരണം; മതങ്ങളുടെ ദൈവാരാധന പലപ്പോഴും മതകർമ്മ അനുഷ്ട്ടാനങ്ങളാണ്! ദൈവത്തെ ആരാധിക്കുന്നുവെന്ന് അവകാശപ്പെടുന്ന അത്തരം നിഷ്ഫലമായ ആചാര അനുഷ്ട്ടാനങ്ങളിൽ നിന്ന്  നിന്ന് പിന്മാറണമെന്ന്  യേശുവിന്റെ ശിഷ്യൻമാർ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുമ്പോൾ ചില ആളുകൾ അവരെ ആക്രമിക്കുന്നു!

നിരീശ്വരവാദികളെ, നിങ്ങൾ ദൈവത്തെ തേടുന്നു! ഇതാ ദൈവത്തെ കണ്ടുമുട്ടാനും  അനുഭവിച്ചറിയാനും ദൈവത്തെ സ്നേഹിക്കാനും അങ്ങനെ നിത്യജീവൻ പ്രാപിക്കാനുമുള്ള മാർഗ്ഗം!മനുഷ്യൻ തന്നിൽ തന്നെ വസിക്കുന്ന (വസിക്കാൻ ആഗ്രഹിക്കുന്ന)  ഈശ്വരനെ ക്രിസ്തുവില് അറിയുക എന്നതാണ് ക്രിസ്തീയ ജീവിതത്തിന്റെ ഭൂമിയിലെ ലക്‌ഷ്യം! അങ്ങനെ നിത്യജീവൻ ജഡമരണശേഷം ആത്മാവിൽ ക്രിസ്തുവിനോട് കൂടി സ്വര്ഗ്ഗസുഖത്തിൽ നിലനിർത്തുക!  "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയച്ച യേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ്‌ നിത്യജീവന്‍". (യോഹന്നാന് 17:3). എന്നാൽ; പൈശാചിക ആത്മാവിൽ വസിക്കുന്ന ഒരു മനുഷ്യൻ എങ്ങനെ ദൈവത്തെ കണ്ടുമുട്ടും; അറിയും?

"ക്രിസ്തു" ഉള്ളിൽ വസിക്കുന്നുണ്ടോ? എങ്കില്,  "വചനം നിനക്ക് സമീപസ്ഥമാണ്. നിന്റെ അധരത്തിലും നിന്റെ ഹൃദയത്തിലും അതുണ്ട് - ഞങ്ങള് പ്രസംഗിക്കുന്ന വിശ്വാസത്തിന്റെ വചനം തന്നെ" (റോമ 10:8) & (നിയമാവര്ത്തനം 30:14). അവിടുന്ന് ചെയ്തിരിക്കുന്നു: "ഞാൻ നിന്നെ ഉപദേശിക്കാം, നീ നടക്കേണ്ട  വഴി കാണിച്ചുതരാം; ഞാൻ നിന്റെമേൽ ദൃഷ്ടിയുറപ്പിച്ച്  നിന്നെ ഉപദേശിക്കാം"(സങ്കീർത്തനം 32:8). തങ്ങളില് വസിക്കുന്ന ക്രിസ്തു നൽകുന്ന  നീതിയുടെ വചനം തിരിച്ചറിയാൻ പരിശീലനം സിദ്ധിച്ചവർ  നന്മതിന്‍മകളെ വിവേചിച്ചറിയാന്‍ കഴിവുള്ളവരാണ്‌.(എബ്രായർ 5:13,14).

വിശ്വാസി ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും  ദൈവശബ്ദം/ദൈവികമായ പ്രേരണ, പ്രജോതനം സ്വന്ത ഉള്ളിൻ നിന്നും ശ്രവിക്കുക! അതിനെ അനുസരിച്ചു ജീവിക്കുക! എന്നാല്; തിന്മചെയ്യാന് തോന്നിപ്പിക്കുന്ന (പ്രജോദിപ്പിക്കുന്ന / പറഞ്ഞു തരുന്ന / വചനം തരുന്ന/ പ്രേരിപ്പിക്കുന്ന) പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർക്രിസ്തുവിനെ ശ്രവിച്ചവിച്ച്  അനുസരിച്ച്, അതിനെ ഉള്ളിൽ ശക്തിപെടുത്താതെ, അനുസരിക്കാതെ പിശാചിനെ ചെറുത്തു നിൽക്കുക! അപ്പോൾ; അത്തരം പൈശാചികങ്ങളായ പ്രേരണകളും, പ്രജോതനങ്ങളും, പ്രലോഭനങ്ങളും, ഭീഷണികളും, മറ്റു സമ്മർദ്ദങ്ങളും ഉണ്ടാക്കുന്ന ശക്തി, തനിയെ നിങ്ങളെ വിട്ടോടി പോയ്‌ക്കോളും! എന്തെന്നാല് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: "പിശാചിനെ ചെറുത്തു നില്‍ക്കുവിന്‍, അപ്പോള്‍ അവന്‍ നിങ്ങളില്‍നിന്ന് ഓടിയകന്നുകൊള്ളും."(യാക്കോബ് 4:7). 

പുതിയ നിയമ വിശ്വാസികളുടെ അടിസ്ഥാനം കര്ത്താവായ യേശുക്രിസ്തു നല്കിയ കല്പനകള് (പ്രബോധനങ്ങള് / ഉപദേശങ്ങള്) പാലിച്ചു മാനസാന്തരപ്പെട്ടു  അവിടുത്തെ നാമത്തില് വിളിച്ച് ആപേക്ഷിക്കുമ്പോള് ലഭിക്കുന്ന ആത്മാവായ "ക്രിസ്തു", വിശ്വാസികള്ക്ക് നിര്മല മ
നഃസാക്ഷിയില് അഥവാ ഹൃദയത്തില് എഴുതിതരുന്ന (പറഞ്ഞു തരുന്ന) നിയമങ്ങളാണ്! അത് വ്യക്തികളും, കാലങ്ങളും, സാഹചര്യങ്ങളും, അനുസരിച്ചു ഓരോ വിശ്വാസികളിലും വ്യത്യാസം ഉണ്ടായിരിക്കും! ഉദാ: കൊല്ലുന്നതു  പാപമാണ് എന്ന് പ്രജോദിപ്പിച്ചു തരുന്ന ദൈവാത്മാവ്, മറ്റൊരു അവസരത്തിൽ  സ്വന്ത രാജ്യത്തിലെ മനുഷ്യരെ കൊല്ലാൻ ആയുധവുമായി നുഴഞ്ഞുകയറി വരുന്ന പൈശാചിക ആത്മാവിനാൽ നയിക്കപ്പെടുന്ന തീവ്രവാദിയെ രാജ്യസുരക്ഷയെ കരുതി കൊന്നുകളയാൻ കാവലായി നിൽക്കുന്ന   പടയാളിയോട് കല്പ്പിച്ചേക്കാം! അതുപോലെ തന്നെ നിർമ്മല മനസാക്ഷി തന്നെ പലവിധമുണ്ട്! ഉദാ: മറ്റുള്ളവർ ക്രമീകരിച്ചു നടത്തുന്ന വിവാഹം ഒരു രാജ്യത്തുള്ള ജനങ്ങളിലെ മനഃസാക്ഷിയിൽ നന്മയായി അനുഭവപ്പെട്ടാലും,  മറ്റൊരു രാജ്യത്തിലെ ജനങ്ങൾക്ക് അവരുടെ നിർമ്മല മനഃസാക്ഷിയിൽ  അത് പാപമായി അനുഭവപ്പെട്ടേക്കാം! (കൂടുതലായി മറ്റൊരു അദ്ധ്യായത്തിൽ പഠിക്കുക). ''ക്രിസ്തു'' വ്യക്തികളിൽ പറഞ്ഞു കൊടുക്കുന്ന, പ്രജോതിപ്പിച്ചുകൊടുക്കുന്ന നിയമങ്ങൾ പൊതുവിൽ ദൈവത്തിന്റെ ശക്തിയും ജ്ഞാനവും വ്യക്തിയുടെ ഉള്ളിൽ ബലപ്പെടുത്തി, ആ മനുഷ്യനെ നന്മയിലേയ്ക്കും നിത്യജീവനിലേക്കും, നയിക്കുന്നതിനായിരിക്കും!  ''ക്രിസ്തു'' ഉള്ളിൽ തരുന്ന നിയമങ്ങള് (പ്രജാതനങ്ങള് / പ്രേരണകള്) സ്വന്തജിവിതത്തില് പ്രാവര്ത്തികമാക്കിയാണ് യേശുക്രിസ്തുവില് വിശ്വസിക്കുന്നവര് ജീവിക്കുന്നത്! അതാണ്‌ വഹിക്കാന് എളുപ്പമുള്ള യേശുവിന്റെ നുകം![മത്തായി 11:30]. ദൈവാരാധന! നിത്യജീവനിലേയ്ക്കുള്ള വഴി! മറിച്ച്, നിത്യജീവനുവേണ്ടി എന്ന് പറഞ്ഞു മാനുഷികമായി എഴുതപ്പെട്ട കല്പനകളും മതകര്മ്മ അനുഷ്ട്ടാനങ്ങളുമല്ല അത്! ക്രിസ്തീയ ജീവിതമെന്നാൽ അത്  മത ബന്ധനങ്ങളിൽ നിന്നും പുറത്തുവരവാണ്! ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാകുന്ന ക്രിസ്തുവിലുള്ള സ്വതന്ത്ര ജീവിതമാണ്! യേശുക്രിസ്തു മത സ്ഥാപകനല്ല! "പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ട്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യന്‍ നിര്‍മ്മിത ആലയങ്ങളിലല്ല വസിക്കുന്നത്." (അപ്പ:പ്ര 17:24).

പുതിയ ഒരു നിയമം ഉടമ്പടി (പുതിയ നിയമം) ചെയ്യുന്ന കാലം വരും (ജറെമിയ 31:31-34). മനുഷ്യനായി അവതരിച്ച കര്ത്താവായ യേശു തന്റെ തന്നെ ശരീരo മുറിയപ്പെട്ടുകൊണ്ട് തന്റെ രക്തത്താല് (പാന പാത്രത്താല് / കുരിശു മരണത്താല്) ഈ പുതിയ നിയമ ഉടമ്പടി മനുഷ്യരുമായി മുദ്രവച്ചു! 


കര്ത്താവ് അരുളിചെയ്യുന്നു: "ഞാന് ചെയ്യന്ന പുതിയ ഉടമ്പടി ഇതാണ്: എന്റെ നിയമങ്ങള് അവരുടെ മനസില് ഞാന് സ്ഥാപിക്കും. അവരുടെ ഹൃദയത്തില് ഞാന് അവ ആലേഖനം ചെയ്യും. ഞാന് അവര്ക്ക് ദൈവമായിരിക്കും അവര് എനിക്ക് ജനവും." (ഹെബ്രയര് 8:10), (ഹെബ്രയര്10:16,17), (2 കോറി 3:3-6). "കര്ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നുള്ളവര്ക്കുള്ളതാണ്, അവിടുന്ന് തന്റെ ഉടമ്പടി അവരെ അറിയിക്കും." (സങ്കീ25 :14). "കർത്താവു നിന്നെ ജനതകളുടെ നേതാവാക്കും; നീ ആരുടെയും ആജ്ഞാനുവർത്തി ആയിരിക്കുകയില്ല. ഇന്നു ഞാൻ നിനക്കു നൽകുന്ന. നിന്റെ ദൈവമായ കർത്താവിന്റെ കൽപനകൾ ശ്രദ്ധിച്ച് അവ ശ്രദ്ധാപൂർവ്വം പാലിക്കുമെങ്കിൽ നിനക്ക് അഭിവൃദ്ധിയുണ്ടാകും. നിനക്കൊരിക്കലും അധോഗതിയുണ്ടാവുകയില്ല." (നിയമാവർത്തനം 28:13). 

പാപമില്ലാതെ കുരിശില് തറച്ചു മരണപ്പെട്ട  മനുഷ്യ ദൈവാലയമായിരുന്ന യേശുവിനെ; ദൈവം കർത്താവും ക്രിസ്തുവുമായി തിരികെ മാറ്റി ഉയർത്തി  (അപ്പ:പ്ര. 2:36). യേശു ജീവദാതാവായ ആത്മാവായി മാറി (1 കോറി 15:45). "....നിങ്ങള് പശ്ചാത്തപിച്ച് ദൈവത്തിലേക്ക് തിരിയുവിന്, നിങ്ങൾക്കുവേണ്ടി "ക്രിസ്തുവായി" നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് നിങ്ങളിലേക്ക് അയക്കും" (അപ്പ:പ്ര 3:20). യേശുവിന്റെ കൽപ്പന പാലിക്കുന്നവരില് പുത്രനോടുകൂടിയ പിതാവ് (ശക്തിയും ജ്ഞാനവുമുള്ള ദൈവം)  "ക്രിസ്തു", വന്നു വസിക്കും(യോഹ 14:23), (2 തെസ്സലോനിക്ക  1:10), (കൊളോസോസ്  1:27), (എഫെസോസ്  3:17), (ഗലാത്തിയ  4:19, 2:20,  1:15-16), (2 കോറി  4:6-7), (റോമാ  8:10). അവിടുന്ന് അരുളിചെയ്യുന്നു: "ഞാന്‍ നിന്നെ ഉപദേശിക്കാം, നീ നടക്കേണ്ട വഴി കാണിച്ചുതരാം; ഞാന്‍ നിന്റെ  മേല്‍ ദൃഷ്‌ടിയുറപ്പിച്ചു നിന്നെ ഉപദേശിക്കാം". (സങ്കീർത്തനം 32:8).

പുതിയ നിയമ ക്രിസ്തുവിശ്വാസിക്ക് ദൈവഭക്തി ജീവിതത്തില് പുലര്ത്താനും നിത്യജീവനിലേക്കുള്ള വഴിയേ നടക്കാനും കല്പനകളും മത കര്മ്മനിയമങ്ങളും അന്വേഷിച്ചു നടക്കേണ്ട ആവശ്യമില്ല! ജിവിതത്തിലെ ഓരോ പ്രവര്ത്തി ചെയ്യുമ്പോളും എങ്ങനെ അത് നിര്വ്വഹിക്കണം എന്ന് അറിയാന് എപ്പോഴും ബൈബിള് പരിശോധിക്കേണ്ട ആവശ്യവുമില്ല! കാരണം, ക്രിസ്തു(ദൈവത്തിന്റെ ശക്തിയും ജ്ഞാനവും) വിശ്വാസിയെ എപ്പോഴും, എല്ലാ കാര്യങ്ങളിലും നന്മയും തിന്മയും തിരിച്ചറിയിച്ച് ദൈവഭക്തി പുലര്ത്താന് സഹായിക്കും (യോഹന്നാന്  14:26)!

"നിങ്ങള് വാക്കാലോ പ്രവര്ത്തിയാലോ എന്തു ചെയ്താലും അതെല്ലാം കര്ത്താവായ യേശുക്രിസ്തുവഴി പിതാവായ ദൈവത്തിനു കൃതഞ്ഞതയര്പ്പിച്ചുകൊണ്ട് അവന്റെ നാമത്തില് ചെയ്യുവിന്" (കൊളോസോസ് 3:17).

"നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്ഥതയോടെ ചെയ്യുവിന്. നിങ്ങള്ക്ക് പ്രതിഫലമായി കര്ത്താവില്നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിന്" (കൊളോസോസ് 3:23,24).


യേശുക്രിസ്തുവിന്റെ നാമത്തില് ദൈവത്തെ മഹത്വപ്പെടുന്നതിനു വേണ്ടി, നിര്മലമനസാക്ഷിയില് അനുദിന ജീവിതത്തില് ചെയ്യുന്ന എല്ലാ പ്രവര്ത്തികളിലും യേശു പഠിപ്പിച്ച ദൈവഭക്തി ക്രിസ്തുവിൽ കൊണ്ടുവരാം!! ഉദാ: വീട്ടമ്മക്ക് കറിവയ്ക്കുന്നതിലും, ഭാര്യഭര്ത്താക്കന്മാര്ക്ക് അവര് തമ്മിലുള്ള ബന്ധത്തിലും, വിമാനം പറത്തുന്നതില് പൈലറ്റിനും, വൈദ്യന് ചികിത്സയിലും, വിദ്യാര്ഥിക്ക് പഠനത്തിലും, കര്ഷകന് കൃഷിയിലും, ശാസ്ത്രജ്ഞന്മാര്ക്ക് നിരീക്ഷണ പരീക്ഷണങ്ങളിലും കണ്ടുപിടുത്തങ്ങളിലും, വാര്ധക്യത്തില് വിശ്രമത്തിലും, etc.....etc....... എന്തിനേറെ പറയേണ്ടു, ദൈവനാമം മഹത്വത്തിനായി ശുദ്ധവായു ശ്വസിക്കുമ്പോള് പോലും ദൈവഭക്തിയില് ദൈവനാമ മഹത്വത്തിനായി ക്രിസ്തുവിനെ അനുസരിച്ചു പ്രവര്ത്തിക്കാം, (അതായതു ദൈവത്തിന്റെ ശക്തിയിലും ജ്ഞാനത്തിലും പ്രവർത്തിക്കാം) അങ്ങനെ; ദൈവത്തെ ക്രിസ്തുവിൽ ആരാധിക്കാം! എന്നാല്; അസൂയപ്പെടുന്നത്, കുറ്റംപറയുന്നത്, പരദൂഷണം, ആരോഗ്യം നശിപ്പിക്കുന്ന ഭക്ഷണ ശീലങ്ങൾ, പുകവലി, മദ്യപിച്ച് വാഹനം ഓടിക്കുന്നത്, അശ്രദ്ധമായി വാഹനം ഓടിക്കുന്നത്, പൈശാചിക ചിന്തകളില് മുഴുകുന്നത്, പൈശാചിക കാര്യങ്ങൾ ശ്രവിക്കുന്നത്, etc..... etc.....   പൈശാചിക ഭക്തികള്ക്ക് ചില  ഉദാഹരണങ്ങളാണ്!  തുടർച്ചയായി ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നത്; വ്യക്തികളില് പൈശാചിക ശക്തിയും ജ്ഞാനവും (എതിർക്രിസ്തു) ശക്തമാകുന്നതിനും, ക്രമേണ അവരുടെ ഉള്ളിലെ ദൈവശക്തിയും ജ്ഞാനവും പൂർണ്ണമായി വിട്ടുപോയി; ആത്മീയ മരണം ഭൂമിയിൽ ജീവിച്ചിരിക്കെ പ്രാപിക്കുന്നതിനും ഇടയാക്കും!

നിര്മല മനഃസാക്ഷിയില് ആര്ക്കും തിന്മ പ്രവര്ത്തിക്കാനാകില്ല! ഓര്മ്മിക്കുക, യേശുക്രിസ്തുവിന്റെ കല്പ്പന പാലിച്ച് ക്രിസ്തുവിനെ കരസ്ഥമാക്കി; യേശുക്രിസ്തു പഠിപ്പിച്ച ദൈവഭക്തി ക്രിസ്തുവിൽ(ദൈവത്തിന്റെ ശക്തിയിലും ജ്ഞാനത്തിലും) നടത്തുക! ഈ ദൈവാരാധന പള്ളിയിലോ  മറ്റ് ആരാധനാ സ്ഥലങ്ങളിലോ മാത്രം നടത്തേണ്ട ഒന്നല്ല! മറിച്ചു, ഉള്ളിൽ വസിക്കുന്ന ക്രിസ്തുവിനെ അനുസരിച്ചു സ്നേഹിച്ചു ജീവിതത്തിന്റെ ഓരോ നിമിഷത്തിലുo വിശ്വാസി ഈ ദൈവാരാധന നടത്താന് പരിശ്രമിക്കണം! അതിനാൽ തന്നെ യേശു പറഞ്ഞു:  "എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു." (യോഹന്നാന് 4:21).

പിശാചിന്റെ ആത്മാവിനെ വഹിച്ചുകൊണ്ടോ; അതിന്റെ ശക്തിക്കും ജ്ഞാനത്തിനും   കീഴടങ്ങി നിന്നുകൊണ്ടോ പ്രവര്ത്തിക്കുന്ന നന്മകളുടെ  മഹത്വം എടുക്കുന്നത് പിശാചാണ്! ഇത്തരം മനുഷ്യരിൽ  കൂടുതലായി പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർ ക്രിസ്തുവിന്റെ ആത്മാവ് ശക്തി പ്രാപിക്കുന്നു! ഒടുവിൽ; അത്തരം മനുഷ്യരുടെ ഉള്ളിൽ നിന്നും ദൈവത്തിന്റെ ശക്തിയും ജ്ഞാനവും പൂർണ്ണമായി വിട്ടുപോവുകയും, അങ്ങനെ ശരീരത്തിൽ ഭൂമിയിൽ ജീവിച്ചിരിക്കെ അവർ  ആത്മീയ മരണവും പ്രാപിക്കുകയും ചെയ്യുന്നു! 

എല്ലാ പ്രവര്ത്തികളിലും ദൈവഭക്തി വിശ്വാസി കൊണ്ടുവരുമ്പോള്, വിശ്വാസിയെ അതില് നിന്നും പിന്തിരിപ്പിക്കാന്, പിശാച്ച് മറ്റുള്ളവരില് കയറി വന്ന് ദുഷിപ്പിച്ചു പറയുകയും, തെറ്റായി കുറ്റാരോപണം നടത്തുകയും ചെയ്യാറുണ്ട്. വിശ്വാസി ദൈവത്തില് ആശ്രയിച്ചു ക്ഷമയോടെ അത്തരം പൈശാചിക എതിരുകളെ തോല്പ്പിക്കണം! ഉദാ: വളരെ നന്നായി ജോലിചെയ്താലും അതില് കുറ്റം കണ്ടുപിടിച്ചു കുറ്റപ്പെടുത്തുന്ന ബോസ് etc...etc...

ദൈവഭക്തിക്ക് അല്ലെങ്കില് നിത്യജീവന് വേണ്ടി എന്ന് പറഞ്ഞു തലകുത്തി മറിയുന്നവരും, നിലത്തു കിടന്നു ഉരുളുന്നവരും, പ്രതിമ ചുമന്നു നടക്കുന്നവരും, അപ്പത്തെ ദൈവമാക്കി ആരാധിക്കുന്നവരും, വീഞ്ഞു കുടിക്കുന്നവരും ഓരോ പ്രാര്‍ത്ഥനകള്  ആവര്‍ത്തിച്ച്‌ ചൊല്ലുന്നവരും, ഓരോ സ്ഥലങ്ങളില്‍ പോകുന്നവരും, മത കര്മ്മ അനുഷ്ടാനങ്ങള് നടത്തുന്നവരും,  അന്യമതസ്ഥരെ തങ്ങളുടെ മതം വളര്ത്താന് കൊന്നുതള്ളുന്നവരും, ദൈവത്തിന്റെ പേര് പറഞ്ഞു ഭീഷണിപ്പെടുത്തുന്നവരും,   മറ്റു കലാപരിപാടികൾ കാണിക്കുന്നവരും;  ഇത് ഒന്ന് മനസിലാക്കിയിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു!

ഇനി ആര്‍ക്കെങ്കിലും ഈ ദൈവഭക്തിയും നിത്യരക്ഷയുടെ ഈ മാര്‍ഗവും, മനുഷ്യര്‍ക്ക് പഠിപ്പിച്ചു തന്ന യേശുവിനു പൂര്‍ണ്ണമായി ശിഷ്യപ്പെടുവാന്‍ താല്പര്യം ഉണ്ടെങ്കില്‍; അവന്‍ തന്റെ ശരീരത്തിലെ  പഞ്ചേന്ദ്രിയങ്ങളില്‍ ഉള്ള പാപ സ്വഭാവങ്ങള്‍ മുഴുവന്‍  മരിപ്പിക്കണം! അതായത്, ഉള്ളിലെ  പൈശാചിക ശക്തിയും ജ്ഞാനവും(ആത്മാവായ എതിർക്രിസ്തുവിനെ) പൂർണ്ണമായി പുറത്താക്കണം!  അങ്ങനെ പുറമെ നിന്നോ അകമേ നിന്നോ എത്ര വലിയ പ്രലോഭനം ഉണ്ടായാലും പാപം ചെയ്യാത്ത അവസ്ഥ ഉണ്ടാക്കണം! അല്ലെങ്കില്, പരിശുദ്ധ ആത്മാവിന്റെ അഭിഷേകം പ്രാപിച്ചശേഷം, ദൈവാത്മാവിനാൽ (ക്രിസ്തുവിനാൽ / ദൈവത്തിന്റെ ശക്തിയാലും ജ്ഞാനത്താലും) നയിക്കപ്പെടുന്ന ഏതെങ്കിലും ക്രിസ്തു ശിഷ്യന്റെ കൈക്കീഴില്‍, പിതാവായ യഹോവയുടെയും, പുത്രനായ യേശുക്രിസ്തുവിന്റെയും,  പരിശുദ്ധ ആത്മാവിന്റെയും പേരില്, ജലത്തില്‍ പൂര്‍ണ്ണമായി വായുവും മണ്ണുമായി ശരീര ബന്ധം മുറിഞ്ഞു മുങ്ങി,  സ്നാനം എടുത്ത്, ഈ ഭൂമിയില്‍ പുതിയതായി ജലത്തിന് പുറത്തു വന്നു വീണ്ടും ജനിക്കണം! അമ്മയുടെ ഉദരത്തിന്റെ ഉള്ളില്‍ നിന്നും പുറത്തു വന്നതുപോലെ! അത് വേദപ്രകാരം, മറ്റു മനുഷ്യരുടെയും ലോക ശക്തികളുടെയും മുന്‍പാകെ ഉള്ള മനുഷ്യന്റെ സാക്ഷ്യവും; നിർമ്മല മനസാക്ഷിയുടെ സ്വന്തമാക്കലും ആകുന്നു! താങ്കളെക്കുറിച്ച് ദൈവഹിതം ഉണ്ടെങ്കില്‍ ഇത് ചെയ്യുക! ഇങ്ങനെ സ്നാനപ്പെട്ടാല്‍ പിന്നെ ആ മനുഷ്യൻ സര്‍വശക്തനായ ദൈവത്താല്‍ അംഗീകരിക്കപ്പെട്ട യേശു ക്രിസ്തുവിന്റെ  ഔദ്യോഗിക ശിഷ്യനാണ്!

നിങ്ങള് ദൈവമക്കളാകണം എന്ന് ദൈവം ആഗ്രഹിക്കുന്നു!  അതിനായി ദൈവശക്തിയും ജ്ഞാനവുമായ "ക്രിസ്തുവിനെ" നിങ്ങളിൽ നിറച്ചു നിത്യജീവനിലേക്ക് നയിക്കാൻ ദൈവം ആഗ്രഹിക്കുന്നു. അല്ലാത്തെ നിങ്ങളെ ആരാധിപ്പിച്ചിട്ടു ദൈവത്തിനു വേറെ  ഒന്നും നേടിയെടുക്കാനില്ല. ആരെയും അവിടുന്ന് ബലമായി അനുസരിപ്പിച്ചു ആരാധിപ്പിക്കുന്നുമില്ല! മനുഷ്യർക്ക് സ്വതന്ത്രമായി നന്മയും തിന്മയും തിരഞ്ഞെടുക്കാം. അവിടുന്ന് അരുളിചെയ്തിരിക്കുന്നു: "ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാന് നിന്റെ മുമ്പില് വച്ചിരിക്കുന്നു എന്നതിന് ആകാശത്തെയും ഭൂമിയെയും ഞാനിന്നു നിനക്കെതിരായി സാക്ഷിയാക്കിയിരിക്കുന്നു. നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവൻ തിരഞ്ഞെടുക്കുക. നിന്റെ ദൈവമായ കർത്താവിനെ സ്നേഹിച്ച്, അവിടുത്തെ വാക്കു കേട്ട്, അവിടുത്തോടു ചേർന്നു നിൽക്കുക, നിനക്ക് ജീവനും ദീർഘായുസ്സും ലഭിക്കും" (നിയമാവർത്തനം 30:19,20).   ആരും പൈശാചിക സന്താനമായി നശിക്കാന് ദൈവം ആഗ്രഹിക്കുന്നില്ല"ദൈവമായ കർത്താവ് ചോദിക്കുന്നു: ദുഷ്ടന്റെ മരണത്തിൽ എനിക്ക് സന്തോഷമുണ്ടോ? അവൻ ദുർമാർഗത്തില് നിന്നും പിന്തിരിയുകയും ജീവിക്കുകയും ചെയ്യണമെന്നല്ലേ എന്റെ ആഗ്രഹം" (എസെക്കിയേൽ 18:23).  കർത്താവായ യേശുക്രിസ്തുവഴി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമേൻ.


NB: ദൈവത്താല്‍ അംഗീകരിക്കപ്പെട്ട ഒരു ക്രിസ്തു ശിഷ്യനാവുക എന്നത്‌, രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിന്റെ വിശ്വാസിയായിരിക്കുന്നതു പോലെ അത്ര   ലളിതമായി സാദ്യമാകുന്ന കാര്യം അല്ല!  എളുപ്പത്തില്‍ വെള്ളം തളിച്ചോ ജലത്തില്‍ മുങ്ങിയോ ഏതെങ്കിലും വേഷം കെട്ടിയോ അത് കരസ്ഥമാക്കി കളയാം എന്ന് ആരും ധരിക്കരുത്!

This article is written in the Malayalam language. Please use Google translater and read in any language!  

ആമുഖം.

ഖുര്‍ആന്‍ 114 അദ്ധ്യായങ്ങളിലായി എഴുതപ്പെട്ടിരിക്കുന്നു.  ഏറ്റവും വലിയ അദ്ധ്യായം - 286 ആയത്തുകള്(സൂക്തങ്ങള്) ഉള്ള അദ്ധ്യായം - 2 അല്‍ ബഖറ(പശു). ഏറ്റവും ചെറിയത്‌,  - 3 ആയത്തുകളുള്ള  അദ്ധ്യായം - 108 കൌഥര്‍! അറബിക് ഭാഷയിലാണ് ഖുറാന് എഴുതപ്പെട്ടിരിക്കുന്നത്. ഖുര്ആന്  എന്ന പദത്തിന് "വായന" എന്നാണ് അര്ത്ഥം. 

മുഹമ്മദിന് ജീവിതകാലത്തു 23 വര്ഷം അദ്ദേഹത്തിന്റെ മുന്പില് അക്കാലത്തു കടന്നുവന്ന പ്രശ്നങ്ങള്ക്ക്, അദ്ദേഹം പറഞ്ഞുകൊടുത്ത മറുപടികള്; അള്ളാഹു; മാലാഖയോട് പറഞ്ഞു! മാലാഖ; അത് മുഹമ്മദിനോട് പറഞ്ഞു! മുഹമ്മദ് ഞങ്ങളോട് പറഞ്ഞു!  എന്ന അടിസ്ഥാനത്തില് അതൊക്കെയും മറ്റാരോ എഴുതി, എല്ലാം ഓരോ വാക്യങ്ങളാക്കി! (ആട് തിന്നുപോയി എന്ന് കരുതപ്പെടുന്ന  വാക്യങ്ങൾ  ഒഴികെ) കല്ലെറിയലിന്റെയും, പ്രായപൂര്‍ത്തിയായ പുരുഷന് പത്തു 
തവണ മുലയൂട്ടേണ്ടതിന്റെയും, ആയത്തുകള്‍ വെളിപെട്ടപ്പോള്‍ ആ കടലാസ് എന്റെ തലയണക്കടിയില്‍വെച്ചു,  അല്ലാഹുവിന്റെ ദൂതന്‍ മരിച്ചപ്പോള്‍ ഞങ്ങള്‍ അദേഹത്തിന്റെ മരണത്തില്‍അസസ്വസ്തനായി, അപ്പോള്‍ ആ മെരുക്കിയ ആട് വന്നു ആ കടലാസ് തിന്നു). [Sunan Ibn Majah, Vol. 3, Book 9, Hadith 1944].[Sahih Muslim 1453a],[Sunan an-Nasa'i 3320],[Sahih al-Bukhari 6829]. മുഹമ്മദിന്റെ കാലശേഷം, ഏകദേശം, 650 A.D -  655A.D - നും, ഇടയിൽ മൂന്നാം ഖലീഫയായ ഉഥ്മാൻ ഇബ്ൻ അഫാൻന്റെ  മേൽനോട്ടത്തിൽ -  അബുദ്ദർദാഅ്, മുആദ് ബിൻ ജബൽ, സൈദ് ബിൻ താബിത്ത്, അബു സൈദ് എന്നിവർ സമാഹരിച്ച വാക്യങ്ങൾ, [Sahih al-Bukhari 5004] യാതൊരു അടുക്കും ചിട്ടയും ഇല്ലാതെ,  ഒന്നിന് പിറകെ ഒന്നായി, ചേര്ത്തടുക്കി നിർമ്മിച്ച ഒരു പുസ്തകമാണ് ഖുറാൻ![Sahih al-Bukhari 4987].  ഇന്ന് നിലവിലിരിക്കുന്ന ഖുറാൻ മുഹമ്മദ് കണ്ടിട്ടില്ല!

ഖുറാൻ ചില പരിഭാഷകളിൽ  ചില ആയത്തുകളുടെ രൂക്ഷത കുറക്കാന് ശരിയായ പരിഭാഷയുടെ അര്ദ്ധം മാറ്റി ബ്രാക്കറ്റില് ചില വാക്കുകള് ഇടയില് കൊടുത്തിരിക്കുന്നത് (വളച്ചൊടിച്ചു വ്യാഖ്യാനിക്കാന് വേണ്ടി) പലപ്പോഴും കാണാം! എന്നാല്, ഇത്തരം ബ്രാക്കറ്റുകള്   മൂല ഭാഷയായ അറബി ഖുര്ആനില് കാണാന് സാധിക്കില്ല! ചിലർ ചില വാക്യങ്ങൾക്ക്  അക്കാലത്തെ സാഹചര്യത്തില് മാത്രമേ വിലയുള്ളൂ എന്ന് വാദിക്കാറുണ്ട്! എന്നാല്; ഖുർആനിൽ ഒരിടത്തും വാക്യങ്ങളുടെ അർദ്ധം   സാഹചര്യങ്ങൾക്കും സമയത്തിനും അനുസരിച്ചു മാറുമെന്ന് പറയുന്നില്ല! മാത്രമല്ല;  ഖുർആനിലെ എല്ലാ കൽപ്പനകളും എല്ലാ അവസരങ്ങള്ക്കുമായിട്ടാണ്  അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്! [Sahih Muslim 1217a]. ഖുറാനിലെ  എല്ലാ വാക്യങ്ങളും അതിൽ എഴുതിയിരിക്കുമ്പോലെതന്നെ എല്ലാക്കാലത്തും  നടപ്പിൽ വരുത്തേണ്ടതാണ്   [Amani Tafsir Page No:67] എന്ന് ഇസ്ലാംമതം പ്രഖ്യാപിക്കുന്നു!

AD - 7 ആം  നൂറ്റാണ്ടില് അറേബ്യയില്  ഒരു ഏകീകൃത രാജ്യം സ്ഥാപിച്ച നേതാവായിരുന്നു മുഹമ്മദ്. മുഹമ്മദ് - 570 A.D-ൽ മക്കയിൽ ജനിച്ചതായും, 632 A.D-ൽ മദീനയിൽ മരിച്ചതായും കരുതപ്പെടുന്നു. ഒരു മതനേതാവ് എന്നതു പോലെതന്നെ, രാഷ്ട്രത്തിന്റെയും സൈന്യത്തിന്റെയും നേതാവും, ന്യായാധിപനും അദ്ദേഹം തന്നെയായിരുന്നു! 

മുഹമ്മദ് പ്രഖ്യാപിച്ച പ്രധാന കാര്യങ്ങൾ ഇവയായിരുന്നു!

മുഹമ്മദിന്  ഖുറാന് വാക്യങ്ങൾ AD - 610 മുതല് AD - 632 വരെയുള്ള 23 വര്ഷങ്ങള് കൊണ്ട്‌  ജിബ്‌രീല് മാലാഖ സ്വര്ഗ്ഗത്തില് നിന്നും ഇറങ്ങിവന്നു പറഞ്ഞു കൊടുത്തു! (ഖുറൈശി ബഹുദൈവ മതത്തിലെ അനേക ദൈവങ്ങളിൽ ഒന്നായ) അള്ളാഹുവിന്റെ അവസാനത്തെ പ്രവാചകന് മുഹമ്മദാണ്![33:40].  മുഹമ്മദിനെ ഒരു ജീവി ഒരു രാത്രിയില്‍ പറത്തി  അറേബ്യയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്ന്‌ ആയിരത്തിൽ പരം കിലോമീറ്റർ ദൂരമുള്ള ഇസ്രയേലിലുള്ള  മസ്ജിദുല്‍ അഖ്സായില് എത്തിച്ചു! മുഹമ്മദ് ആ ജീവിയുടെ പുറത്തു കയറി ഏഴു  ആകാശങ്ങൾ (skys) കടന്ന് സ്വര്ഗ്ഗത്തിലെത്തി!   മുഹമ്മദ് സ്വർഗ്ഗം സന്ദര്ശിച്ചു അഞ്ചു നേരം കുമ്പിട്ടു നിസ്കരിക്കണം എന്ന ഓഡറുമായി ഭൂമിയില് തിരിച്ചുവന്നു! [ഖുര് ആന് 17:1&60 & 53:13-18],  [Sahih Muslim,Vol.1,p.101], [Sahih al-Bukhari 3207 & 7517]അക്കാലത്തെ മുഹമ്മദിന്റെ അനിയായികള് അദേഹം പറഞ്ഞതെല്ലാം വിശ്വസിച്ച്‌ അദേഹത്തെ അനുസരിച്ചു. ഇക്കാലത്തെ മുസ്ലിങ്ങളും അതുതന്നെ വിശ്വസിച്ചുകൊണ്ട് മുഹമ്മദിനെ അനുസരിക്കുന്നു!

ആരും ഇന്നുവരെ മുഹമ്മദിന്റെ അള്ളാഹുവിനെയോ മലക്കിനെയോ കണ്ടിട്ടോ കേട്ടീട്ടൊ ഇല്ല! ഖുറാൻ പഠിപ്പിച്ചത് അള്ളാഹുവാണ് എന്ന്  പറഞ്ഞത്‌  മുഹമ്മദ് മാത്രമാണ്! [55:1,2]. ഖുറാൻ ദൂതന്റെ വാക്കുകളാണ് എന്ന് ഖുറാൻ [81:19, 20] പ്രഖ്യാപിക്കുന്നു! മുഹമ്മദിന്റെ ഭാര്യ ഖദീജയുടെ  കസിൻ വറഖയാണ്  മുഹമ്മദ് കണ്ടത് ഗബ്രിയേൽ മാലാഖയാണെന്ന് ആദ്യം പറഞ്ഞു പ്രചരിപ്പിച്ചത്! [Sahih al-Bukhari 6982]. ഹീബ്രു ഭാഷ അറിയാവുന്ന വറഖ ക്രിസ്ത്യാനിയായിരുന്നു! അയാൾ  മുഹമ്മദിന് ബൈബിള്  വായിച്ചു കേൾപ്പിക്കുമായിരുന്നു! വറഖ മരിച്ചപ്പോൾ മുഹമ്മദിന്റെ വെളിപ്പാടും കുറെകാലത്തേക്ക് അവസാനിച്ചു! [Sahih al-Bukhari 3]. യഹൂദരെയും ക്രിസ്തിയാനികളെയും  കുറിച്ച് കേട്ട് അറിവുണ്ടായിരുന്ന മുഹമ്മദ്,  ബൈബിള് പുതിയ നിയമത്തിലെയും പഴയ നിയമത്തിലെയും കഥകളുടെ ശകലങ്ങൾ തന്റെ അനിയായികളോട് പറഞ്ഞിരുന്നു! മുഹമ്മദ് ബൈബിളിലെ  തിരുവെഴുത്തുകൾ പകർത്താറുണ്ടായിരുന്നു! [Sahih al-Bukhari 5917]. ഖുറാനിൽ പല അധ്യായങ്ങളിലും അത്തരം കേട്ട  അറിവുകൾ  അപൂർണമായി അവിടയും ഇവിടെയും  ചേർത്തിരിക്കുന്നതും  വായിക്കാന്  കഴിയും! പഴയ നിയമ ബൈബിളില് പരാമർശിച്ചിരിക്കുന്ന പ്രവാചകരല്ലാത്ത പല രാജാക്കന്മാരെയും  ഖുറാനിൽ പ്രവാചകരായി അവതരിപ്പിച്ചിരിക്കുന്നതു കാണാം !


താഴെ പറയുന്ന പാരഗ്രാഫുകളിൽ ഖുര്ആനിൽ എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങളും, (അവയോട്  അനുബന്ധിച്ച ചില ഹദീസുകളും) അവ എഴുതപ്പെട്ടിരിക്കുന്ന അദ്ധ്യായങ്ങളുടെ നമ്പറുകളും അതിലെ ആയത്തുകളുടെ(വാക്യങ്ങളുടെനമ്പറുകളും ക്രമമായി കൊടുത്തിരിക്കുന്നു. 

ഖുറാനും, മുഹമ്മദും,   അല്ലാഹുവും! 

1. നരകം നിറക്കാന്; മനുഷ്യരെ നിർമ്മിക്കുന്ന   മുഹമ്മദിന്റെ അല്ലാഹു!

"ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന്‌ വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌! ജിന്നുകള് മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട്‌ ഞാന്‍ നരകം നിറക്കുക തന്നെചെയ്യും".[ഖുറാന് 7:179,11:119, 32:1338:85, 95:4,5]. ചോദ്യം! ആരാണ് നരകം നിറക്കുന്നത്? ആരാണ് സൃഷ്ടിക്കുന്നത്? ഉത്തരം: അള്ളാഹു! മുഹമ്മദ് പറഞ്ഞു: ".... അവർ പിതാവിന്റെ (semen) മടിയിൽ ആയിരിക്കുമ്പോൾ തന്നെ അള്ളാഹു അവരെ നരകത്തിനായി സൃഷ്ടിച്ചു." [Sahih Muslim 2662b, 2662c].

2. നരകം നിറക്കാന് വേണ്ടി മനുഷ്യരെ വഴിപിഴപ്പിക്കുന്നതും അവരെ അക്രമികളും ക്രൂരന്മാരും ആക്കി തീര്ക്കുന്നതും അല്ലാഹു തന്നെ എന്ന് ഖുറാന് ആവര്ത്തിച്ചു പ്രക്ക്യാപിക്കുന്നു![ഖുറാന് 4:88,142,143, 5:18,40,41. 6:35,39,46,111,112,123,125,137. 7:178,186. 9:55. 10:107. 11:34. 13:33. 14:4,21. 16:9,36,37,93. 17:16, 97. 18:17. 27:428:41. 30:29. 35:8. 37:23. 39:36, 40:33,34. 42:44,4645:23. 74:31. 95:5].
അള്ളാഹു ഇബ്ലീസിനേയും വഴി പിഴപ്പിച്ചു! [7:16, 15:39]. ചോദ്യം! നരകം നിറക്കാനായി ആരാണ് മനുഷ്യരെയും ഇബ്ലീസിനെയും വഴിതെറ്റിക്കുന്നത്? ഉത്തരം: അള്ളാഹു! ഐഹികജീവിതം എന്ന വിഭവം സൃഷ്ടിച്ചു അള്ളാഹു മനുഷ്യരെ കബളിപ്പിക്കുന്നു![3:185].
NB: വഴി പിഴച്ചു നരകത്തിൽ പോകുന്നതിന്  മനുഷ്യരെ കുറ്റപ്പെടുത്തുന്ന അള്ളാഹുവിന്റെ കോമഡിയും ഖുറാൻ കാണാം! [ഖുറാന് 17:15.  39:41.  41:46].

3. വഴി പിഴച്ചുപോയ മനുഷ്യർ മാനസാന്തരപ്പെട്ടു നന്മയുടെ നേർവഴിയിലേക്ക് മാറാതിരിക്കാൻ അവരുടെ ചെവികളും ഹൃദയവും അടച്ചു മുദ്രവയ്ക്കുന്നതും അള്ളാഹുതന്നെ എന്ന് ഖുറാന് പ്രക്ക്യാപിക്കുന്നു!  [ഖുറാന് 2:6,76:25,1107:100,101. 9:127. 17:45,46. 26:200. 36:9. 45:23].
ചോദ്യം! മനുഷ്യർ മാനസാന്തരപ്പെട്ട്  നന്മ എന്തെന്ന് അറിയാതിരിക്കാന് അവരുടെ ചെവികളും ഹൃദയങ്ങളും അടക്കുന്നത് ആരാണ്? ഉത്തരം: അള്ളാഹു!

അല്ലാഹു ഉദ്ദേശിക്കാതെ ആരും ഒന്നും ഉദ്ദേശിക്കില്ല എന്ന് ഖുറാനില് തറപ്പിച്ചു പറയുന്നു! [ഖുറാന് 74:56. 81:29]. 
"(നബിയേ,) അവര്‍ സന്‍മാര്‍ഗത്തിലായിത്തീരുവാന്‍ നീ കൊതിക്കുന്നുവെങ്കില്‍ (അത്‌ വെറുതെയാകുന്നു. കാരണം) താന്‍ വഴികേടിലാക്കുന്നവരെ അള്ളാഹു നേര്‍വഴിയിലാക്കുന്നതല്ല; തീര്‍ച്ച...". [ഖുറാന്  16:37]. 

4. പിശാച് നരകത്തിലേക്ക് മനുഷ്യരെ  ക്ഷണിക്കുന്നു![31:21]. അള്ളാഹു മനുഷ്യരെ നരകത്തിലേക്ക് ക്ഷണിക്കുന്നു![28:41]. പിശാചു സത്യനിഷേധികളെ നരകത്തിലേക്ക് നയിക്കും.[22:4] അള്ളാഹു സത്യനിഷേധികളെ നരകത്തിലേക്ക് നയിക്കും.[19:86,4:169] പിശാചു സത്യനിഷേധികളെ വഞ്ചിക്കും.[4:120]. അള്ളാഹു സത്യനിഷേധികളെ വഞ്ചിക്കും.[4:142]. നരകം സത്യനിഷേധികളെ വലയം ചെയ്യും.[29:54]. അള്ളാഹു സത്യനിഷേധികളെ വലയം ചെയ്യും.[2:19]. ദുർ മൂർത്തികളുടെ ദാസര് യുദ്ധം ചെയ്യുന്നവരാണ്.[4:76]. അള്ളാഹുവിന്റെ ദാസര് യുദ്ധം ചെയ്യുന്നവരാണ്.[4:84]. അനേകം ആളുകളെ പിശാചു നശിപ്പിച്ചു.[36:62]. അനേകം ആളുകളെ അള്ളാഹു നശിപ്പിച്ചു.[77:16]. പിശാച് തന്റെ ദാസർക്ക് വേണ്ടി ശത്രുക്കളെ ഭയപ്പെടുത്തും.[3:175]. അള്ളാഹു തന്റെ ദാസർക്ക് വേണ്ടി ശത്രുക്കളെ ഭയപ്പെടുത്തും.[3:151] പിശാച് കുതന്ത്രം പ്രയോഗിക്കുന്നവനാണ്.[4:76]. അള്ളാഹു കുതന്ത്രം ഉണ്ടാക്കിക്കുന്നവനാണ്.[6:123].

ദുരന്തങ്ങൾ ഉണ്ടാക്കുവാനായി ഓരോന്ന് സൃഷ്ടിട്ടിക്കുന്നത് അള്ളാഹുവാണ്! [ഖുറാൻ 113:1-2].  ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അള്ളാഹു അക്ബർ (അള്ളാഹു  ഏറ്റവും വലിയവനാണ്) എന്ന് ഇവർ അലറിവിളിക്കുന്നു! 

ആളുകൾ തന്നെ  വിട്ടുപോകാതിരിക്കാൻ തന്റെ കൂടെ നിൽക്കുന്ന ഒരു ഇസ്ലാമിക വിഭാഗം  മാത്രം സ്വർഗ്ഗത്തിലും ഇസ്ലാമിലുള്ള ബാക്കി 72  കൂട്ടം വിഭാഗക്കാരും നരകത്തിലും പോകും എന്ന് മുഹമ്മദ്  അവകാശപ്പെട്ടു! മുഹമ്മദ് പറഞ്ഞു: ഇസ്ലാം  മതക്കാർ 73 വിഭാഗങ്ങളായി പിളരും! അതിൽ 72 കൂട്ടങ്ങളും നരകത്തില് പ്രവേശിക്കും! [Jami` at-Tirmidhi 2640 & 2641], [Abu Dawud, Ibn Majah, and Al-Nisa'im]. മുഹമ്മദിന്റെ മരണശേഷം അദ്ദേഹത്തിന്റെ  അനിയായികൾ മുഹമ്മദിന്റെ പ്രിയ ഭാര്യ ആയിഷയുടെയും,  മുഹമ്മദിന്റെ മകൾ ഭാത്തിമയുടെ ഭർത്താവ് അലിയുടെയും നേതൃത്ത്വത്തിൽ രണ്ടായി പിരിഞ്ഞു! തുടർന്ന് അവർ തമ്മിൽ നടന്ന ജമല്  യുദ്ധത്തിൽ പതിനായിരക്കണക്കിന് ഇസ്ലാംമത വിശ്വാസികൾ  മരിച്ചുവീണു! അതിനു ശേഷം ഇസ്ലാമതക്കാർ - സുന്നി ഇസ്ലാം, ഷിയാ ഇസ്ലാം, ഖരീജിതേ ഇസ്ലാം, എന്നിങ്ങനെ  പല കൂട്ടങ്ങളായി പിരിഞ്ഞു!  ഇന്ന് ഇതിൽ ഓരോ വിഭാഗങ്ങളും എണ്ണമറ്റ  ഉപവിഭാഗങ്ങളായി പല രാജ്യങ്ങളിലും  മതകാര്യങ്ങളില് ഭിന്നിച്ചിരിക്കുന്നു! പലതരം ഖുറാനുകൾ ഇന്ന് പല രാജ്യങ്ങളിയായി നിലവിലിരിക്കുന്നു!മുഹമ്മദിന്റെ എല്ലാ അനിയായികളെയും നരകത്തിനു ചുറ്റുമായി കൂട്ടപ്പെടും! [ഖുറാൻ 19:71].

മുഹമ്മദ് പറഞ്ഞു: "മണി സാത്താന്റെ സംഗീത ഉപകരണമാണ്" [Sahih Muslim 2114]. ഹിഷാം മുഹമ്മദിനോട് ചോദിച്ചു "എങ്ങനെയാണ് ഖുറാൻ വാക്യം നിങ്ങളിലേക്ക് വരുന്നത്? മുഹമ്മദ് പറഞ്ഞു: ചില സമയങ്ങളിൽ അത് ഒരു മണി മുഴങ്ങുന്നത് പോലെ എന്റെ അടുത്തേക്ക് വരുന്നു......"[Sahih Muslim 2333b] & [Sahih al-Bukhari.2]. ഖുറാൻ വാക്യങ്ങൾ കൊടുക്കുവാൻ വന്ന ശക്തി മുഹമ്മദിനെ ഭീതികരമായി ഭയപ്പെടുത്തി! [96:1-5], [Sahih al-Bukhari 3] & [Sahih al-Bukhari 4953]. മുഹമ്മദ് പറഞ്ഞു: "യഥാർത്ഥ നല്ല സ്വപ്നം അള്ളാഹുവിൽ  നിന്നുള്ളതാണ്, മോശം സ്വപ്നം സാത്താനിൽ നിന്നാണ്". [Sahih al-Bukhari 6984].  "...എല്ലാം അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്‌...."[ഖുറാൻ 4:78]. സുലൈമാന് സഹായത്തിനായി പിശാചുക്കളെ കൂടെ വസിക്കാൻ അള്ളാഹു  വിട്ടു! [38:37-39].  പിശാചുക്കളെ  അള്ളാഹു മനുഷ്യർക്ക് മിത്രങ്ങളാക്കി കൊടുക്കും! [7:27]. ഖുറാനിലെ വാക്യങ്ങൾ ഇറക്കിയപ്പോൾ പിശാച് സ്വാധീനിച്ചിട്ടുണ്ട്  എന്ന് മുഹമ്മദ് പറഞ്ഞു! [ഖുർആൻ 22:52]. തന്റെ കൂടെ പിശാചുണ്ട് എന്ന് മുഹമ്മദ് പറഞ്ഞു! [Sahih Muslim 2815] & [Sahih Muslim 2814a] & [Sunan an-Nasa'i 3960]. മുഹമ്മദിന് അസുഖം ബാധിച്ചപ്പോൾ മുഹമ്മദിനെ  സാത്താൻ കൈവിട്ടുവെന്ന് അബൂലഹബിന്റെ ഭാര്യ പറഞ്ഞു! [Sahih al-Bukhari 4950].  പിശാച് ശരീരത്തിൽ ആവസിച്ചിരുന്നു! [Jami` at-Tirmidhi 1172]. 

പാപം ചെയ്യാൻ മുഹമ്മദിനെ അള്ളാഹു അനുവദിക്കുന്നു! കാരണം; അള്ളാഹു മുഹമ്മദിനോട് പറഞ്ഞു: നിന്‍റെ പാപത്തിന്‌ നീ പാപമോചനം തേടുക. [47:19]. നിന്‍റെ പാപത്തില്‍ നിന്ന്‌ മുമ്പ്‌ കഴിഞ്ഞുപോയതും പിന്നീട്‌ ഉണ്ടാകുന്നതും അള്ളാഹു നിനക്ക്‌ പൊറുത്തുതരുന്നതിനു വേണ്ടിയും. [48:2]. മുഹമ്മദിനെ പാപം ചെയ്യുന്നതിൽ നിന്ന് അള്ളാഹു തടയുന്നില്ല! മുഹമ്മദ് പറഞ്ഞു: "നിങ്ങൾ പാപങ്ങൾ ചെയ്തില്ലെങ്കിൽ, അല്ലാഹു നിങ്ങളെ അസ്തിത്വത്തിൽ നിന്ന് തുടച്ചുനീക്കും ..." [Sahih Muslim 2748b], [Sahih Muslim 2748a], [Sahih Muslim 2749]. 

NB: സ്വാഭാവികമായും ഒരു ചോദ്യം! അള്ളാഹു പിശാചാണോ? അതോ പിശാച് അള്ളാഹുവാണോ? അതേകുറിച്ചറിയാൻ; ഈ മതത്തെ സ്ഥാപിച്ച മുഹമ്മദിന്റെ ജീവചരിത്രം പഠിക്കുക! തിവ്രവാദികളുടെയും, ഈ മതം പഠിപ്പിക്കുന്നവരുടെയും പ്രവൃത്തികൾ നിരീക്ഷിക്കുക! തീരുമാനിക്കുക!  അക്രമികളായ മനുഷ്യരുടെ  സഹായം  ദൈവത്തെയും  മതഗ്രന്ഥങ്ങളെയും സംരക്ഷിക്കാൻ ആവശ്വമാണോ? ചിന്തിച്ചു തീരുമാനിക്കുക!

"അള്ളാഹുവിന്‍റെ ബാധ്യതയാകുന്നു നേരായ മാര്‍ഗം (കാണിച്ചുതരിക) എന്നത്‌...." [ഖുറാൻ 16:6]. 


5.  അള്ളാഹു മനുഷ്യരിൽ കാണുന്ന ഏറ്റവും വലിയ കുഴപ്പങ്ങള് എന്തൊക്കെയാണ്? 
 
ള്ളാഹുവിന്റെ പേരില് കള്ളം കെട്ടിചമച്ചുണ്ടാക്കുന്നത്, മുഹമ്മദ് കൊടുത്ത ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച്‌ തള്ളുന്നത്. ദൃഷ്ടാന്തങ്ങള്‍ വളച്ചൊടിക്കുന്നത്. ഇസ്ളാംമതം ഉപേക്ഷിക്കുന്നത്! അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും, അവന്‍റെ ഗ്രന്ഥങ്ങളിലും അവന്‍റെ ദൂതന്‍മാരിലും, അന്ത്യദിനത്തിലും അവിശ്വസിക്കുന്നതും (സത്യനിക്ഷേതികള്),(വിശ്വാസകാര്യത്തില്‍) അല്ലാഹുവിനും അവന്‍റെ ദൂതന്‍മാര്‍ക്കുമിടയില്‍ വിവേചനം കല്‍പിക്കാന്‍ ആഗ്രഹിക്കുകന്നതും, ഞങ്ങള്‍ ചിലരില്‍ വിശ്വസിക്കുകയും, ചിലരെ നിഷേധിക്കുകയും ചെയ്യുന്നു എന്ന്‌ പറയുന്നതും, അങ്ങനെ അതിന്നിടയില്‍ (വിശ്വാസത്തിനും അവിശ്വാസത്തിനുമിടയില്‍) മറ്റൊരു മാര്‍ഗം സ്വീകരിക്കുന്നതും, അള്ളാഹു മൂവരില്‍ ഒരാളാണ്‌ എന്ന്‌ പറയുന്നതും (ദൈവം ത്രിഏകന് എന്ന് പറയുന്നത്‌). അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന് പറയുന്നത്, അല്ലാഹുവിനു പുറമേ വേറെ ആരെ എങ്കിലും വിളിച്ചു പ്രാര്ധിക്കുന്നത്! ബഹുദൈവ വിശ്വാസംഇവകളാകുന്നു അള്ളാഹു ഭൂമിയില് മനുഷ്യര് ഉണ്ടാകുന്നതായി കാണുന്ന ഏറ്റവും വലിയ കുഴപ്പങ്ങള്! [ഖുറാന് 2:39,90, 217. 4:136, 4:150,151. 5:10,73. 6:21,93. 144,157. 10:17,40,68. 16:105, 22:5129:68. 39:32,63. 41:52, 46:5. 61:7].

ള്ളാഹു ഖുറാനില് പറഞ്ഞു:.... "മറ്റൊരാളെ കൊന്നതിന്‌ പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത്‌ മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു. ....." [ഖുറാന് 5:32]. ഭൂമിയില് മനുഷ്യര് പ്രവര്ത്തിക്കുന്ന ഏറ്റവും വലിയ കുഴപ്പങ്ങള്  എന്തൊക്കെ എന്ന് ഖുറാന് പറയുന്നത് മുകളിൽ നാം വായിച്ചു! 

കുഴപ്പങ്ങള് ഭൂമിയില് ഉണ്ടാക്കുന്നവരേ മുഹമ്മദിന്റെ അനിയായികള് എന്ത് ചെയ്യണം എന്ന്  ഖുറാനില് എഴുതപ്പെട്ടിരിക്കുന്നു!

"അള്ളാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു.പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും" [ഖുറാന് 5:33]. 

6. സ്വന്തം പേരിനെ പറ്റി  അള്ളാഹു ആശയ കുഴപ്പത്തിൽ! അള്ളാഹു പറയുന്നു: "അള്ളാഹുവിന്‌ ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക".[7:180]. "(നബിയേ,) പറയുക: നിങ്ങള്‍ അള്ളാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍."17:110.  ".... അവന്‍റെതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍".[ഖുറാന്7:180. 17:110. 20:8.  59:24]. എന്നാല്; അള്ളാഹു തന്നെ പറയുന്നു: അള്ളാഹുവല്ലാതെ വേറെ ദൈവം ഇല്ല എന്ന് അള്ളാഹുതന്നെ പറയുന്നു! "തീര്‍ച്ചയായും ഞാനാകുന്നു അള്ളാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല."[20:14],[3:18]. "അള്ളാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന്‌ നീ മനസ്സിലാക്കുക.." [47:19], [7:158]. 

NB: അറബി ഭാഷയിൽ "ദൈവം"(God)   എന്ന വാക്കിന്  "ഇലാഹ്" (Ilah) എന്ന പദമാണ് ഉപയോഗിക്കുന്നത്! എന്നാല്; അള്ളാഹു എന്നത് ഒരു പേരാണ്! അതിനാൽ ഇസ്ലാമിലെ ദൈവത്തിന്  "അള്ളാഹു" എന്ന പേരുണ്ട്! ശഹാദത്തു കലിമ അറബിയിൽ  ഇപ്രകാരം ചൊല്ലുന്നു! ലാ ഇലാഹ ഇല് അള്ളാഹ്അതിന്റെ ഭാഷാന്തരം  ഇതാണ്: അള്ളാഹു  അല്ലാതെ വേറൊരു ദൈവമില്ല !

7. നരകത്തെക്കുറിച്ച് അവര്ത്തിച്ചു പറഞ്ഞു മനുഷ്യരെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്ന ഖുറാനിലെ അല്ലാഹു! മുഹമ്മദു പറഞ്ഞ ഖുറാനിലെ കാര്യങ്ങള് അഗീകരിക്കാത്തവരെ നരകത്തില് ഇട്ടു വറക്കും, കരിക്കും,  കരിയപ്പെടുന്നവരുടെ  തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം ആവർത്തിച്ചു മാറ്റിക്കൊടുക്കും![4:56], പുഴുങ്ങും, ഒലിച്ചു കൂടുന്ന ദുര്‍നീരുകള്‍ തീറ്റിക്കും, തിളച്ചവെള്ളം കുടിപ്പിക്കും, നരകത്തിന്റെ അടിയില് വളരുന്ന  സഖ്ഖൂം വൃക്ഷത്തിന്റെ പിശാചുക്കളുടെ തലകള്‍ പോലുള്ള കുല തീറ്റിക്കും! എന്നിങ്ങനെയുള്ള പലവിധ ശിക്ഷകളെ കുറിച്ച്, ഖുറാനില്  75ല് അധികം അധ്യായങ്ങളിലായി, 370തില് അധികം തവണകളില്   ആവര്ത്തിച്ചു പറഞ്ഞു, മനുഷ്യരെ മാനസ്സികമായി ഭയപ്പെടുത്താന് പരിശ്രമിക്കുന്ന മുഹമ്മദിന്റെ അല്ലാഹു!!! 
[ഖുറാന്2:24,126,165,167,217. 3:4,11,12,56,91,116,129,162, 178,181,197.. 4:10,14,30,55,56,115,140,169. 5:10,29,36,72,86,94,95. 6:15,40,124,128.   7:4,36,38,41,59,136. 8:7,13,16,25,37. 9:3,17,34,35,63,68,73,74,81,101,113. 10:4,8,50,51,52,97. 11:3,16,20,26,30,102,103,106,113. 13:5,6,18,21,31,32,34,35. 14:2,7,16,17,22,29,30,42,44,47,49,50. 16:88,104,106,117. 17:8,10,39,63,82.  18:2,29,87,102. 19:37,68,70. 20:74. 21:18,29,41,99. 22:1,2,9,19,20,21,22,25,57. 23:103.24:19,23,57,63. 25:11,13,34,37,66,69.26:9427:5,90. 29:54,55. 31:6,7,21. 32:14,20,21,22. 33:8,64.34:5,12,38. 35:6,7. 36:7,63,64.37:23,38,55,57,64,67,68,127,163,17637:62-6738:14,16,27,55-59,64. 39:13,24,25,26,32,40,54,60,61,71,72. 40:77,84,85. 41:6,13,16,17,19,23,24,25,27,28,40,50.  42:42,4544:11,16,43-48. 45:7,9,10,11,27,34. 46:8,18,20,21,24,34,35. 47:15.48:6,13. 50:24,25,26,30. 51:13,37,40,60. 52:11,14,18,27,47. 53:52-54.  54:16-21,30,31,37,46,4855:43,44. 56:41-56,93,94. 57:15,19,20. 58:4,8,15,16.  59:3.61:3. 64:5,10. 65:10. 66:6,9,10. 67:6-11. 68:33. 69:5,31,36,49,50.  70:1,2,3,8,15,16. 71:1,25. 72:15,23. 73:12,13. 74:10,26,29,30,31,35,42. 76:7,10,31. 77:1-15,31-34.  81:12. 82:14,15.  83:5,1684:10-12,24.  85:5,10. 87:12,13. 88:4-7,24. 89:13,25. 90:19,20.  91:14.  92:10.  98:6.101:11. 107:4. 111:3] 
മിക്ക സ്ത്രീകൾക്കും  നരകം!  കാരണം;നബി പറഞ്ഞു: ".... സ്ത്രീകൾ ശാപവാക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നവർ..... . ...... ഭര്‍ത്താവിനോട്‌ നന്ദികേടു കാണിക്കുന്നവർ..... , ..... ദീനും ബുദ്ധിയും കുറഞ്ഞവർ, .... (പ്രസവം, ആര്‍ത്തവം എന്നിവയുടെ) കുറേ ദിവസങ്ങള്‍ നമസ്കരിക്കാതെയും റമദാനില്‍ വ്രതം അനുഷ്ഠിക്കാതെയും കഴിച്ചു കൂട്ടുന്നവർ ..... മതത്തിന്‍റെ കുറവുള്ളവർ ........" Reference: [Sahih Muslim 79a, Book 1, Hadith 147] & [Chapter 1, The Book Of Faith, Sahih Muslim, Hadith No- 132], [Sahih Muslim 2736 2737a], [Sahih al-Bukhari 304, 3241]..

മുഹമ്മദ് പറഞ്ഞു: "മരിച്ചയാൾ ശിക്ഷിക്കപ്പെടുന്നത് അവന്റെ കുടുംബം മരണത്തിൽ കരയുന്നതിനാലാണ്" [Sahih Muslim 927a] "ശവക്കുഴിയിൽ വിലപിക്കുന്നതിനാൽ മരിച്ചവർ ശിക്ഷിക്കപ്പെടും" [Sahih Muslim 927b]. "ജീവിച്ചിരിക്കുന്നവരുടെ കരച്ചിൽ കൊണ്ടാണ് മരിച്ചവർ ശിക്ഷിക്കപ്പെടുന്നത്" [Sahih Muslim 927d,  927e]. വസ്ത്രം കണങ്കാലിന് താഴെ ധരിക്കുന്നവർ നരകത്തിൽ! [Sunan an-Nasa'i  5330, 5332], [Mishkat al-Masabih 4314],[Sahih al-Bukhari 5787]. "............ മുഹമ്മദ്  അവനെ വിളിച്ച് പറഞ്ഞു: തീർച്ചയായും എന്റെ പിതാവും നിൻറെ പിതാവും നരകത്തിലാണ്."[Sahih Muslim 203], [Sahih Muslim / Book 1 / Hadith 398].

8. തനിക്ക് എല്ലാം കഴിയും, എന്ന് ആവര്ത്തിച്ചു പ്രഖ്യാപിക്കുന്ന അള്ളാഹു! ആളുകളെ പിഴപ്പിച്ചു നരകം നിറക്കുന്നത് നിർത്തുവാനോഏതെങ്കിലും ഒരു രൂപം ധരിക്കുന്നതിനോ, പ്രപഞ്ചത്തിലെ ഓരോ അണുവിലും നിറഞ്ഞു നില്ക്കുന്നതിനോ കഴിവുള്ളവന് എന്ന് ഖുറാനില് മുഹമ്മദിന്റെ അല്ലാഹു  പഠിപ്പിക്കുന്നില്ല! മാത്രമല്ല; ഒട്ടുമിക്ക  കാര്യങ്ങളിലും അല്ലാഹുവിൻ പ്രവൃത്തിക്കാന്  മലക്കുകളുടെ സേവനം അഥവാ സഹായം ആവശ്യമായി വരുന്നതും  ഖുര്ആനില്  കാണാം!  എങ്കിലും; തനിക്ക് എല്ലാം കഴിയും എന്ന് അള്ളാഹു ആവര്ത്തിച്ച്‌ പ്രഖ്യാപിക്കുന്നു! [ഖുറാന് 2:284. 3:165,189. 5:40,120.6:4.9:39. 11:4. 16:77. 22:6. 24:45. 35:15.  36:82. 40:68. 42:9,49,50. 46:33. 57:2.64:1. 65:12.67:1. 77:1]. അള്ളാഹുവിനെ  സഹായിക്കുന്നവരെ അള്ളാഹു സഹായിക്കും [22:40].

9. മുഹമ്മദ്‌ പറഞ്ഞ ഖുറാനിലെ കാര്യങ്ങള് അനുസരിക്കുന്നവര്ക്ക്, തുടുത്തു വലിയ മാറിടമുള്ള സമപ്രായക്കാരായ വെളുത്ത തരുണികളെ സ്വര്ഗത്തില് ഇണചേര്ത്ത് കൊടുക്കപ്പെടും എന്ന് പ്രക്ക്യാപിക്കുന്ന അല്ലാഹു! കൂടാതെ, ‘സല്‍സബീല്‍’ എന്ന മദ്യം ഒഴുകുന്ന അരുവികളും 47:15, പൂന്തൊപ്പുകളും, മദ്യക്കോപ്പകളുമായി ചുറ്റി നടക്കുന്ന ബാലന്മാരും, മുത്തുകള് പോലുള്ള ചെറുപ്പക്കാരും പരിചാരകരായി അവിടെയുണ്ട് എന്ന്   ഖുറാനില് എഴുതിയിരിക്കുന്നു! [ഖുറാന് 2:25. 3:15,136,195,198. 4:57 36:56. 37:48,49. 38:52,53.  44:54.  47:15. 52:20,24. 54:54. 55:46,56,72-74. 56:17,22,23,34-37. 78:31-34. 83:25]. [Sahih al-Bukhari 3246]. മുഹമ്മദ് പറഞ്ഞു: മാലാഖമാരാൽ ചുറ്റപ്പെട്ട ചന്ത സ്വർഗ്ഗത്തിലുണ്ട്! [Sunan Ibn Majah 4336]. വിശ്വാസിക്ക് സ്വർഗ്ഗത്തിൽ ഒരു കുട്ടി വേണമെന്ന് ആഗ്രഹിക്കുമ്പോൾ, അവൻ ഗർഭം ധരിച്ച്  കുട്ടി ജനിക്കുകയും  ചുരുങ്ങിയ സമയത്തിനുള്ളിൽ വളരുകയും ചെയ്യും! [Sunan Ibn Majah 4338]. മദ്യം പൈശാചികമായ മ്ലേച്ഛവൃത്തി എന്ന് പറയുന്നതും അല്ലാഹു! [ഖുറാന് 5:90]. 

NB:ഇസ്ലാമിക സ്ത്രീകൾക്ക്, ഇസ്ലാമിക സ്വർഗ്ഗത്തിൽ എന്ത് കൊടുക്കപ്പെടും എന്ന് ഖുറാനിൽ ഇല്ല! ചില മതഭ്രാന്തമാർ, സ്ത്രീകൾക്ക് അവർ ഇഷ്ട്ടപ്പെടുന്നത് എല്ലാം ഇസ്ലാമിക സ്വർഗ്ഗത്തിൽ ലഭിക്കും എന്ന് വെറുതെ പറയാറുണ്ട്! അപ്പോൾ ഒരു ചോദ്യം! സ്ത്രീകൾ അല്ലാഹുവിന്റെ സിംഹാസനം ആഗ്രഹിച്ചാൽ?? മരിച്ചു പോയ സ്ത്രീകൾ, തങ്ങൾക്ക് ഭൂമിയിലെ ഭർത്താവിനെതന്നെ  ഇസ്ലാമിക സ്വർഗ്ഗത്തിൽ ഹൂറികൾ ഇല്ലാത്ത ഭർത്താവായി ആഗ്രഹിച്ചാൽ! പിന്നെ അയാളുടെ ഹൂറികൾ??!! സ്വർഗ്ഗത്തിൽ പന്നിയിറച്ചി കറിവച്ചതു കിട്ടുമോ??  വെളുത്ത ഹൂറികളുടെ തുടുത്ത മാറിടം, ഇണചേരല് എന്നിങ്ങനെ ലൈംഗികമായ കാര്യങ്ങള് ലക്ഷ്യവച്ചു ജീവിച്ചു  ജഡിക  വിചാരവികാരങ്ങളാല്;  വിവശനായി നടക്കുന്ന ഇവർ, പെൺകുഞ്ഞുങ്ങൾ ഉൾപ്പടെ എല്ലാ സ്ത്രീകളെയും കാമാസക്തമായ കണ്ണുകളോടെ നോക്കാന് സാധ്യത ഏറെയല്ലേ? പ്രിത്യേകിച്ചും ശരീരം മുഴുവൻ കറുത്ത തുണികൊണ്ട് മറച്ചിട്ടില്ലാത്ത സ്ത്രീകളെ!

പുരുഷ വിശ്വാസികൾക്കുള്ള പ്രത്യേക ഓഫർ: 
മുഹമ്മദ് പറഞ്ഞു: ''....... അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കത്തെ എന്റെ സമുദായത്തിൽപ്പെട്ട വല്ലവനും മരണമടഞ്ഞാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും''. ഞാന് (അബൂദര്) ചോദിച്ചു: അവൻ കളവുനടത്തുകയും വ്യഭിചരിക്കുകയും ചെയ്താലും സ്വർഗ്ഗത്തിൽ പ്രവേശിക്കുമോ? മുഹമ്മദ് പറഞ്ഞു: ''അതെ, അവൻ മോഷ്ടിക്കുകയും ചെയ്‌താലും സ്വർഗ്ഗത്തിൽ പ്രവേശിക്കും''. [Sahih Bukhari 2. 23. 329]  & [Sahih al-Bukhari 1237].

മുഹമ്മദ് പറഞ്ഞു: ''ജിബ്രീൽ എന്നോടുപറഞ്ഞു: നിന്റെ സമുദായത്തില് നിന്ന് ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും ശിർക്ക്‌ ചെയ്യാതെ മരണപ്പെട്ടാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. അവൻ വ്യഭിചരിച്ചാലും മോഷ്ടിച്ചാലും.''   [Sahih Bukhari 4.54.445].

"എൺപതിനായിരം ദാസന്മാരും എഴുപത്തിരണ്ട് ഭാര്യമാരും ഉള്ളവനാണ് സ്വർഗത്തിലെ ഏറ്റവും ചെറിയ സ്ഥാനത്തുള്ളത്. ......"[Jami` at-Tirmidhi,  Vol. 4, Book -12,  2562]. 

മുഹമ്മദ് പറഞ്ഞു: 'ദൈവം സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന എല്ലാവരും 72 ഭാര്യമാരെ വിവാഹം കഴിക്കും; രണ്ടു ഹൂറികള്,  ബാക്കി എഴുപത് നരകവാസികളുടെ അവകാശവുമാണ്. അവയ്‌ക്കെല്ലാം ലൈംഗികാവയവങ്ങൾ ഉണ്ടായിരിക്കും, അയാൾക്ക്  തളരാതെ എപ്പോഴും നിവർന്നുനിൽക്കുന്ന ലിംഗവും ഉണ്ടായിരിക്കും."[Sunan Ibn Majah 4337].[Sunan Ibn Majah 2014].

കോപം നിയന്ത്രിക്കുന്നവർക്ക്  ആഗ്രഹിക്കുന്ന ഹൂറികളെ തിരഞ്ഞെടുക്കാൻ അള്ളാഹു അവസരം നൽകും! [Sunan Ibn Majah 4186] രക്തസാക്ഷിയാകുന്നവർക്ക് (പൊട്ടി തെറിച്ചു ചാകുന്നവർക്ക്) ഹൂറികളെ കൂടാതെ 72 കന്യകമാരെ കൂടി വിവാഹം കഴിക്കാൻ അള്ളാഹു സ്വർഗ്ഗത്തിൽ കൊടുക്കും! [ Jami` at-Tirmidhi 1663].

"....... തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിംഗം ഒരിക്കലും മയപ്പെടുത്തുന്നില്ല! ഉദ്ധാരണം ശാശ്വതമാണ്; ഓരോ തവണയും   നിങ്ങൾക്ക് അനുഭവപ്പെടുന്ന സംവേദനം തീർത്തും രുചികരവും ഈ ലോകത്തിന് പുറത്തുള്ളതുമാണ്! ഈ ലോകത്ത് നിങ്ങൾ അത് അനുഭവിച്ചാൽ നിങ്ങൾ തളർന്നുപോകും! തിരഞ്ഞെടുക്കപ്പെട്ടവർ [അതായത്; മുസ്‌ലിം] എഴുപത്  ഹൂറികളെ  വിവാഹം ചെയ്യും, അവൻ ഭൂമിയിൽ വിവാഹം കഴിച്ച സ്ത്രീകളെ കൂടാതെ! എല്ലാവർക്കും വിശപ്പുള്ള യോനി ഉണ്ടായിരിക്കും.[Al-Itqan fi Ulum al-Qur’an, p. 351]. NB: എപ്പോഴും നിന്നവർന്നു   നിൽക്കുന്ന ലൈംഗിക അവയവം  കാരണം; ഇസ്ലാമിക സ്വർഗ്ഗത്തിൽ പുരുഷ വിശ്വാസികൾക്ക് കമഴ്ന്നു  കിടക്കാൻ സാധിക്കില്ല!  സ്വർഗ്ഗത്തിലെ സൗഭാഗ്യങ്ങൾ വർണ്ണിച്ചു പറഞ്ഞു മുഹമ്മദ്  അനിയായികളെ  ജിഹാദിനായി  പ്രോത്സാഹിപ്പിച്ചു! [Sunan Ibn Majah 4332].

10. സ്ത്രികളെ കുറിച്ച് മുഹമ്മദും അള്ളാഹുവും  പറയുന്നത്!
 
ഭാര്യമാര് ഒരു വസ്ത്രമാകുന്നു![2:187]. ഭാര്യമാര് കൃഷിയിടങ്ങളാകുന്നു![2:223].  ബഹുദൈവ വിശ്വാസികളായ സ്ത്രീകൾ നരകത്തില് പോകേണ്ടവര്![2:221]. സ്ത്രികളെ അടിമകളാക്കാം.[4:3]പുരുഷന്മാര്ക്ക് വേണമെങ്കില് രണ്ടോ, മൂന്നൊ, നാലോ സ്ത്രികളെ വിവാഹം കഴിക്കാം!
[4:3]. രണ്ട്‌ പെണ്ണിന്‍റെതിന്‌ തുല്യമായ ഓഹരി; ഒരു ആണിന്! [4:11,176]. മുഹമ്മദ് പറഞ്ഞു: "ഒരു സ്ത്രീയുടെ സാക്ഷി പുരുഷന്റെ പകുതിക്ക് തുല്യമല്ലേ? സ്ത്രീകൾ പറഞ്ഞു: അതെ. "ഇത് ഒരു സ്ത്രീയുടെ മനസ്സിന്റെ പോരായ്മ മൂലമാണ്" എന്ന് അദ്ദേഹം പറഞ്ഞു". [Sahih al-Bukhari 2658]. അനുസരണക്കേട്‌ കാണിക്കുമെന്ന്‌ നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ അടിക്കുക![4:34]. സ്ത്രീകൾക്ക് അവരുടെ ഭർത്താക്കന്മാരോട് ധൈര്യം തോന്നിയാൽ, അവരെ അടിക്കാൻ മുഹമ്മദ് അനുവാദം നൽകിയിരിക്കുന്നു! [Sunan Abi Dawud 2146] & [Sunan Ibn Majah 1985]. അവിശ്വാസികളുടെ മാതാക്കളെയും അവരുടെ  ഭാര്യമാരെയും പെണ്മക്കളെയും അടിമകളാക്കാം![33:50]. അടിമസ്ത്രീകളുമായി ലൈങ്കിക ബന്ധമാകാം![23:6]. വേശ്വാവൃത്തിക്കു മടിക്കുന്ന അടിമസ്ത്രീകളെകൊണ്ട് നിർബന്ധിച്ചു വേശ്വാവൃത്തി ചെയ്യിപ്പിച്ചാലും കുഴപ്പമില്ല![24:33]. സ്ത്രീകള്ക്ക്  വളരെ ചെറിയ പ്രതിഫലം  നൽകി താൽക്കാലികമായി വിവാഹം കഴിക്കാം! [5:87]-[Sahih al-Bukhari 4615]ഭർത്താവ് ഉള്ള അടിമസ്ത്രീകളുമായി ലൈംഗികമായി ബന്ധപ്പെടാം! [Q 4:24]. [Sahih Muslim 1456a, 1456b, 1456c, 1456d],  [Sunan Abi Dawud 2155]. ബഹുദൈവവിശ്വാസിനികൾ  വ്യഭിചാരിണികൾക്കുതുല്ല്യം [24:3]. ഒരുവൻ തന്റെ ഭാര്യയുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പെട്ടിട്ടില്ലെങ്കില്‍, അവൾക്ക്  പെണ്മക്കളുണ്ടെങ്കിൽ  അവന് അവരെ വിവാഹം കഴിച്ചു ലൈംഗികമായി ബന്ധപ്പെടാം! [4:23]. പെൺ കുട്ടികളെ പലതവണ വിവാഹം കഴിക്കാം!  ആര്‍ത്തവമുണ്ടായിട്ടില്ല വിവാഹമോചിതരായവരുടെ രണ്ടാം വിവാഹ കാലാവധി മൂന്ന് മാസമാണ്!  [65:1-4].  [ഖുറാന് 2:187, 221, 223. 4:3, 5:87- [Sahih al-Bukhari 4615] 11,24,34,17623:6. 24: 3. 24:33. 33:50].  ഇസ്ലാമിൽ സ്ത്രീകൾക്ക് നിശ്ചിത വിവാഹ പ്രായമില്ല!

മുഹമ്മദ് പറഞ്ഞു: ''തങ്ങളുടെ ഭരണ നേതൃത്വം ഒരു സ്ത്രീയിൽ അർപ്പിച്ച ജനത വിജയം പ്രാപിക്കുകയില്ല'' [Sahih Bukhari, Volume 9, Book 88, Hadith 219]. സ്വന്തമായി  വിവാഹം തീരുമാനിക്കുന്ന സ്ത്രീ വ്യഭിചാരിണിയാണ് - [Sunan Ibn Majah 1882] ,  [Book 9, Hadith 38,Vol. 3, Book 9, Hadith 1882]. തുറസായ സ്ഥലത്തു മലവിസർജനത്തിന് പോകുന്ന സ്ത്രീകൾ ആളറിയാതിരിക്കാൻ ധരിക്കുന്ന വസ്ത്രമാണ്  "മൂടുപടം".  [Sahih al-Bukhari 146, Book 4, Hadith 12].  തിരിച്ചറിയപ്പെടാതിരിക്കാൻ സ്ത്രീകൾ മൂടുപടമിടുക! [ഖുർആൻ 33:59]. സ്ത്രീകൾക്ക് തനിയെ  വീടിനുവെളിയിൽ മലവിസർജനത്തിന് പോകാൻ; മുഹമ്മദ് അനുവാദം കൊടുത്തിട്ടുണ്ട്![Sahih al-Bukhari 147,  Book 4, Hadith 13].   സ്ത്രീയുടെ സ്വകാര്യ അവയവങ്ങളിൽ നിന്നും സുഖം എടുക്കുന്നവൻ, പകരം കൊടുക്കുന്ന പണമാണ് "മഹർ". [Jami` at-Tirmidhi Hadith 1102], [ഖുർആൻ 4:24].   താൽക്കാലിക കരാറിൽ ഏർപ്പെട്ടുകൊണ്ട്   സ്ത്രീകളോട് ലൈംഗിക ബന്ധപ്പെടാം [Sahih al-Bukhari 4615, 5075, 5117, 5118] & [Sahih Muslim 1405c]. മുഹമ്മദിന്റെ  കാലത്ത് ഒരു കൈ നിറയെ മാവ് പൊടി  സമ്മാനമായി നൽകി ഞങ്ങൾ സ്ത്രീകളുമായി  താൽക്കാലിക വിവാഹത്തിൽ ഏർപ്പെട്ടു!  അബൂബക്കറിന്റെ കാലത്തും അത് തുടർന്നു,  ഉമർ അത് വിലക്കുന്നതുവരെ! [Sahih Muslim 1405d]. മുഹമ്മദ് പറഞ്ഞു: "യുദ്ധത്തടവുകാരികളായി പിടിച്ച സ്ത്രീകളെ   അവരുടെ ഭര്‍ത്താക്കന്മാര്‍ക്കു വിട്ടുകൊടുക്കുന്നതിനുമുമ്പ് ബലാല്‍സംഗം ചെയ്യുവിന്" [Sahih Muslim Book 8, 3371 & 3373]. "മുഹമ്മദ്  ഞങ്ങളുടെ ഇടയിൽ ജീവിച്ചിരിക്കുമ്പോൾ ഞങ്ങൾ ഞങ്ങളുടെ അടിമ സ്ത്രീകളെയും ഞങ്ങളുടെ കുട്ടികളുടെ അമ്മമാരെയും (ഉമാഹത്ത് അവൽദിന) വിറ്റിരുന്നു, അതിൽ ഒരു തെറ്റും ഞങ്ങൾ കണ്ടില്ല."[Sunan Ibn Majah 2517].

മുഹമ്മദ് പറഞ്ഞു: അടിമ  പെൺകുട്ടികൾ  ഗർഭിണിയാവാതിരിക്കാൻ  അവരുമായി സെക്സ് നടത്തുമ്പോൾ  "അസ്ൽ" (ശുക്ലം പോകും   മുൻപ്  ലിംഗം പുറത്തെടുക്കുക)  പരിശീലിക്കുക! [Sahih Muslim 1438a, 1439a, 1439b]. "സ്വതന്ത്രയായ സ്ത്രീയിൽ നിന്ന് അനുവാദം നൽകിയില്ലെങ്കിൽ ലിംഗം പിൻവലിക്കുന്നത് അള്ളാഹുവിന്റെ ദൂതൻ വിലക്കിയിരിക്കുന്നു---- " [Mishkat al-Masabih 3197, Book 13, Hadith 115]. മുഹമ്മദ് പറഞ്ഞു: സ്ത്രീയിൽ   ദുശ്ശകുനമുണ്ട്! [Sahih al-Bukhari 5094]. 

മുഹമ്മദ് പറഞ്ഞു: ഭർത്താവ് തന്റെ ഭാര്യയെ  ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിളിക്കുകയും  അവൾ വിസമ്മതിക്കുകയും ചെയ്‌താൽ  ..... ....  മലക്കുകൾ അവളെ രാവിലെ വരെ ശപിക്കും. [ Sahih al-Bukhari 3237,  Book 59, Hadith 48]. മുഹമ്മദ് പറഞ്ഞു: പുരുഷൻ ഭാര്യയെ സെക്‌സിനു  വിളിച്ചിട്ടു അവൾ വന്നില്ലെങ്കിൽ അവളെ അള്ളാഹു ഇഷ്ടപ്പെടില്ല....  ... ! [Sahih Muslim 1436c, Book 16, Hadith 142].  ഇസ്ലാമിക നിയമം അനുസരിച്ചു മുസ്ലിം സ്ത്രീകൾക്ക് തലമുടി അന്യപുരുഷന്മാരെ  കാണിക്കാൻ പാടില്ല! എന്നാൽ; സഹോദരന്മാരാക്കാനായി അന്യപുരുഷന്മാരെ മുലകൾ  കാണിക്കാം; അവരെ മുലകൾ  കുടിപ്പിക്കാം!  [Sunan an-Nasa'i 3320,  Book 26, Hadith 125]& [Sahih Muslim 1453a, 1453b, 1453c, 1453d, 1453e]. അന്യ പുരുഷന്മാരെ വിശപ്പ് മാറുന്നത് വരെ തന്റെ മുലകൾ കുടിപ്പിച്ചു  മുഹമ്മദിന്റെ വന്ധ്യയായ ഭാര്യ ആയിഷ  സഹോദരന്മാരാക്കിതീർത്തു.[Sunan an-Nasa'i 3312, Book 26, Hadith 117]. എന്ന് ആയിഷതന്നെ പറഞ്ഞിരിക്കുന്നു! പുരുഷന് തന്റെ ആദ്യഭാര്യ ഒന്നോ രണ്ടോ തവണ മുലയൂട്ടിയ പെൺകുട്ടിയെ വിവാഹം കഴിച്ച് അവളെ രണ്ടാം ഭാര്യയാക്കാം![Sahih Muslim 1451a]. മുതിർന്നവരെ അഞ്ചോ അതിൽ അധികമോ തവണ സ്വന്തം  മുലകൾ കുടിപ്പിച്ചാൽ അവരെ  വിവാഹം കഴിക്കുന്നതിൽ സ്ത്രീകൾക്ക് വിലക്ക്! [Sahih Muslim1450, 1451a, 1451b1451c,  1451d,  1451e, 1451f, 1452a, 1452b] &  [Sahih al-Bukhari 2659 & 2660]. പെർഫ്യൂം അടിച്ചുനടക്കുന്ന സ്ത്രീകൾ വ്യഭിചാരിണികൾ! [Sunan an-Nasa'i 5126,  Book 48, Hadith 87]. നായ, കഴുത,  സ്ത്രീ, എന്നവ  പ്രാർത്ഥിക്കുന്ന ആളുകളുടെ മുന്നിലൂടെ കടന്നുപോയാൽ പ്രാർത്ഥന റദ്ദാക്കപ്പെടുന്നു! [Sahih Bukhari Volume 1, Book 9, Hadith Number 490], [Sahih Muslim 510a, 511] അതിനാൽ ഇവകളെ പള്ളികളിൽ അനുവദിക്കാറില്ല! മുഹമ്മദിന്റെ ഭാര്യ ആയിഷ അദ്ദേഹത്തോട് പറഞ്ഞു: "നിങ്ങൾ ഞങ്ങളെ നായ്ക്കൾക്കും കഴുതകൾക്കും തുല്യരാക്കി...  ... " [Sahih Muslim 512e]. മുഹമ്മദ് പറഞ്ഞു: "..സ്ത്രീകൾ  നിങ്ങളോടൊപ്പമുള്ള വളർത്തുമൃഗങ്ങളെപ്പോലെയാണ്, അവർക്ക് സ്വന്തമായി ഒന്നും തന്നെയില്ല."[Tabari Vol 9, 1754].  മുഹമ്മദ് പറഞ്ഞു: കരയുന്ന സ്ത്രീകൾ മരിക്കുമ്പോൾ, അല്ലാഹു  ഒരു പിച്ച (താർ) വസ്ത്രവും ജ്വലിക്കുന്ന തീയുടെ കുപ്പായവും വെട്ടിതയ്ച്ചു കൊടുക്കും .... [Sunan Ibn Majah 1581]. ഭർത്താവിന്‍റെ മരണത്തിൽ കരഞ്ഞ ഭാര്യയുടെ വായിൽ മണ്ണുവാരിയിടാൻ മുഹമ്മദ് പറഞ്ഞു! [Sahih al-Bukhari 1299]. മുഹമ്മദിന്റെ മൗനാനുവാദത്തോടെ, സഅദ് തന്റെ ഭാര്യയെ കൂട്ടുകാരൻ അബ്ദുറഹ്മാന് ലൈംഗിക വേഴ്ചക്കായി കൈമാറി! [Sahih al-Bukhari 3780]. 

"അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) ...". [ഖുറാൻ 4:3].
ഭാര്യമാർക്കിടയിൽ തുല്ല്യ നീതി ആർക്കും പാലിക്കാന് സാധിക്കില്ല എന്നും അള്ളാഹു പറയുന്നു!!
"നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ (ഒരാളിലേക്ക്‌) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട്‌ മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്‌....."[ഖുറാൻ 4:129]. NB: അടിമ സ്ത്രീകള് ആധുനിക സമൂഹത്തിൽ ഇല്ല!

11. എല്ലാ മനുഷ്യരെയും  ദോഷങ്ങളാല് പരീക്ഷിച്ച് അറിയുന്ന, "സര്വ്വജ്ഞാനി" അല്ലാഹു! [ഖുറാന് 2:155.  3:186. 5:48,94. 6:53. 11:7. 14:6. 16:92. 18:7.  47:31. 64:15. 67:02. 72:17. 76:2].

12.  അന്യമതക്കാരോട് യുദ്ധം ചെയ്യുവാനും അവരെ അക്രമിക്കുവാനും അവരോടു പരുഷമായി പെരുമാറാനും കല്പ്പിച്ച്  അക്രമത്തിലൂടെ രക്തസാക്ഷികളെ നിര്മ്മിക്കുന്ന  അള്ളാഹു! "സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. ... [9-123]. അവിശ്വാസികളുടെ ഇടയിൽ  ജീവിക്കുന്ന മുസ്ലിങ്ങൾ  നരകത്തിൽ പോകും!![4:97]. മുഹമ്മദ് പറഞ്ഞു: "ബഹുദൈവാരാധകനുമായി സഹവസിക്കുകയും അവനോടൊപ്പം ജീവിക്കുകയും ചെയ്യുന്നവൻ അവനെപ്പോലെയാണ്". [Sunan Abi Dawud 2787]. "അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക.[9:29]. ബഹുദൈവവിശ്വാസികളെ പതിയിരുന്നു കൊന്നുകളയുക![9:5]. അള്ളാഹുവിന്റെ  മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെടുകയോ, മരണപ്പെടുകയോ ചെയ്യുന്നവർക്ക് പാപമോചനവും കാരുണ്യവും![3:157]. [ഖുറാന് 2:194,216,218, 3:28,140,152,157,195. 4:89,74-77,84,91,95,102,104. 5:33,35,54. 8:1,16,39,41,65,66,72,74. 9:5,12, 25,29,36, 38-44,49,73,81,111,122, 123.  25:52.  29:6,69. 47:4. 48:16,29. 48:29. 49:15. 60:01. 61:11. 67:9], etc...  ജനങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് (അള്ളാഹു അല്ലാതെ വേറെ ദൈവമില്ല) എന്ന് പറയുന്നതുവരെ അവരോട് യുദ്ധം ചെയ്യുക![Sunan an-Nasa'i 3972, 3973, 3974, 3975, 3976, 3977, 3978, 3979, 3980, 3982, 3983]. മുഹമ്മദ് ഖുറാൻ കൊണ്ടുവന്നത് ഇസ്ലാമല്ലാത്ത മറ്റെല്ലാമതങ്ങളേയും ഇല്ലാതാക്കുന്നതിനു വേണ്ടി! [9:33]. 

13. ജിഹാദിനു പ്രേരിപ്പിക്കുന്ന അള്ളാഹു! "വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദില് ഏര്‍പെടുകയും ചെയ്തവരാരോ അവര്‍ അള്ളാഹുവിന്‍റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു..." [ഖുറാന് 2:218],[3:195],[4:89,100].[8:74].[9:20,73]. ജിഹാദിൽ ഏർപ്പെട്ടിരിക്കുന്നവരെ അറബിയിൽ മുജാഹിദ് എന്ന് പറയുന്നു!

രണ്ടുതരം ജിഹാദുകളാണ് ഉള്ളത്![Sahih al-Bukhari 1516].

1. ഹജ്ജ് ജിഹാദ്
"ദുർബല വ്യക്തികളുടെ  ജിഹാദാണ് ഹജ്ജ്." [Sunan Ibn Majah 2902].   

2. യുദ്ധജിഹാദ്.  (നശിപ്പിക്കല് ജിഹാദ്). 
മതത്തിനു വേണ്ടി കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യുക! [Sunan Ibn Majah 2753].

ഇസ്ലാമിക സ്വർഗ്ഗത്തിനും, മതത്തിനും വേണ്ടിയുള്ളതാണ് യുദ്ധ ജിഹാദ് (നശിപ്പിക്കൽ ജിഹാദ്)!   [Sunan Ibn Majah 2901].

സ്ത്രീ വിശ്വാസികൾക്ക് യുദ്ധ ജിഹാദില്ല! [Sunan Ibn Majah 2901]. ശക്തരായ പുരുഷ വിശ്വാസികൾക്ക് മാത്രമുള്ളതാണ് യുദ്ധ ജിഹാദ്! [ഫത് ഹുൽ മു ഈ യിൻ മലയാളം പരിഭാഷ,  അദ്യായം  18 പേജ്  610, 616].   

നശിപ്പിക്കല്,  (യുദ്ധജിഹാദ്) പലതരം! 

അവിശ്വാസികളെ, (അന്യ മതക്കാരെയും, മതം ഇല്ലാത്തവരെയും) തങ്ങളുടെ ഇടയിൽ നിന്നും ഓടിച്ചുവിടുന്നതിനോ,  ഇല്ലാതാക്കുന്നതിനോ,  തോൽപ്പിച്ചു നശിപ്പിക്കുന്നതിനോ, അവർക്കുള്ളത് കൈവശപ്പെടുത്തുന്നതിനോ, അധിനിവേശം നടത്തി ലോകം മുഴുവൻ സ്വന്ത മതക്കാരെ കൊണ്ട് നിറക്കുവാനോ വേണ്ടി,  പലതരം യുദ്ധം (നശിപ്പിക്കല്) ജിഹാദുകള് ലോകത്തിൽ നടത്തുന്നത് നമുക്ക് കാണാൻ സാധിക്കും! 

1.(തീവ്രവാദ ജിഹാദ്). അന്ന്യമതക്കാരെ കൊന്നൊടുക്കുക, ഭയപ്പെടുത്താൻ ശ്രമിക്കുക, പൊതുവഴി തടഞ്ഞും; പ്രർത്ഥന എന്ന പ്രഹസനം മൈക്ക് വച്ച് അലറിവിളിച്ചു ദിവസവും പലതവണ  നടത്തിയും; പൊതുജനത്തെ അസഹ്യപ്പെടുത്തുക!  ഓടിക്കുക, വസ്തുവകകള് തട്ടിയെടുക്കുക!  സ്വന്ത മതക്കാർ മാത്രമുള്ള പ്രദേശങ്ങളിൽ  ശരിയത്ത് നിയമാധികാരമുള്ള ചെറിയ പ്രദേശങ്ങൾ രൂപീകരിച്ചു പിന്നീട് അത് വിശാലമാക്കുക, അന്യമതക്കാരെ തമ്മിൽ അടിപ്പിച്ചു നശിപ്പിക്കുക! ആക്രമണങ്ങൾക്ക് കുട്ടികളെയും സ്ത്രീകളെയും  മുൻപിൽ നിർത്തി അവരെ ബലിയാടാക്കി മറ്റുള്ളവരുടെ കരുണ മേടിക്കുക! 2.(രാഷ്ട്രീയ ജിഹാദ്). വോട്ടു ബാങ്ക് കാണിച്ചു രാഷ്ട്രീയപാർട്ടികളെ നിശ്ശബ്ദരാക്കുക!  രാഷ്ട്രീയത്തില് കടന്നു കയറി സ്ഥാനങ്ങൾ കരസ്ഥമാക്കുക; രാഷ്ട്രീയ പാർട്ടികളെ ഹൈജാക്ക് ചെയ്യുക!! രാഷ്ട്രീയ പ്രാർട്ടികളുടെ ഉള്ളില്  ഒളിച്ചുനിന്ന്, മതം വളർത്താൻ  വേണ്ടി ക്രൂരതകൾ ചെയ്യുക! അധികാരം പിടിച്ച് ജനാധിപത്യ നിയമങ്ങളെ മാറ്റി, രാജ്യത്ത് ശരിയത്ത് നിയമങ്ങൾ നടപ്പാക്കുക!  രാഷ്ട്രീയ പ്രവർത്തനങ്ങളില് നിന്നും പൊതു പ്രവര്ത്തനങ്ങളില് നിന്നും സർക്കാർ ജോലികളില് നിന്നും സ്ത്രീകളെ ഒഴിവാക്കുക! 3.(വ്യപാര ജിഹാദ്). സ്വന്ത സമുദായത്തിന്റെ മാത്രം വ്യപാരങ്ങള് വളർത്തുക!കച്ചവട ഇടപാടുകളിൽ തരം കിട്ടിയാൽ അന്യ മതക്കാരെ ദ്രോഹിക്കുക! 4.(ലൗ ജിഹാദ്, Trap Jihad). [Sunan an-Nasa'i 3340, 3341], പ്രണയം നടിച്ചു അന്യമതത്തിലെ ആളുകളെ വശീകരിച്ചു മതത്തിൽ ചേർക്കുക! സ്വന്തം മതത്തിലെ പെൺകുട്ടികളെ ഉപയോഗിച്ചു അന്യമതത്തിലെ പെൺകുട്ടികളെ സൗഹൃദത്തിലാക്കി മയക്കു മരുന്നുകൊടുത്തു നഗ്‌ന ചിത്രങ്ങൾ എടുത്തു ഭീഷണിപ്പെടുത്തി അവരെ ദുരുപയോഗിക്കുക! രണ്ടാം ഭാര്യയാക്കുക! അടിമകളാക്കുക! ക്രിസ്ത്യാനി പെൺകുട്ടികളെയും,  ഇസ്ലാമതത്തിൽ  വിശ്വസിക്കാൻ തയ്യാറുള്ള ബഹുദൈവ വിശ്വാസിനികളെയും  മുസ്ലിം പുരുഷന്മാർക്ക് വിവാഹം ചെയ്യാം! [5:5], [60:10], [2:221]. 5.(മാധ്യമ ജിഹാദ്).  സ്വന്ത മതത്തില് പെടാത്തവരുടെ  മാധ്യമങ്ങൾ പൂട്ടിച്ചു അവരെ നിശ്ശബ്ദരാക്കുക! സ്വന്ത മാധ്യമങ്ങ ഉപയോഗിച്ച് മതം വളർത്തുക! മതപരമായ കാര്യങ്ങളില് നിലനിൽപ്പിനായി "തഖിയ്യ" (taqiyah in  Arabic). (നുണപറച്ചില്)! വർഗ്ഗീയത, തിവ്രവാദം, വിഘടനവാദം ഇവ പ്രോത്സാഹിപ്പിക്കുക!  ജനാധിപത്യത്തെ നീക്കി മത നിയമഭരണം കൊണ്ടുവരാൻ സമൂഹത്തെ പരുവപ്പെടുത്തുക! 6.(വസ്ത്രജിഹാദ്‌). മത വസ്ത്രം എല്ലാ മേഖലകളിലും വേണമെന്ന് വാശിപിടിക്കുക! ക്രമേണഅന്യ മതക്കാരെയും തങ്ങളുടെ മതപരമായ വസ്ത്രങ്ങൾ നിർബന്ധമായി ധരിപ്പിക്കുക! സ്വന്ത സമുദായത്തിലെ  സ്ത്രീകളെ  മുഖം ഉൾപ്പടെ ശരീരം മുഴുവൻ മറയുന്ന വസ്ത്രം(ബുർഖ) ധരിപ്പിക്കുക!  അതിന്റെ മറവിൽ  സായുധരായ പുരുഷ ജിഹാദികള്  സ്ത്രീ വസ്ത്രം (ബുർഖ) അണിഞ്ഞു നടന്നു അന്യ സമുദായങ്ങളിലെ സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും  ആക്രമിക്കുക! ബുർക്കയിൽ, മതം മാറിയ മറ്റു സമുദായങ്ങളിലെ സ്ത്രീകളെ ഒളിപ്പിക്കുക! മതവസ്ത്രം  കള്ളക്കടത്തിന് ഉപയോഗിക്കുക!  ആൾമാറാട്ടം നടത്തുക!  7.(ഭക്ഷണ ജിഹാദ്) മറ്റുള്ള മതക്കാരെയും ഉപവാസം എടുപ്പിക്കാൻ ഹോട്ടലുകള് മുതലായവ അടച്ചിടുക! അന്ന്യ മസ്ഥർ വിൽക്കുന്ന ഭക്ഷണ സാധങ്ങളും മറ്റു വസ്തുക്കളും ബഹിഷ്‌ക്കരിക്കാനും, ഇവ ഉൽപ്പാദിപ്പിക്കുന്ന തൊഴിലിടങ്ങളിൽ നിശ്ചിത ശതമാനം സ്വന്ത മത അനിയായികളെ നിയമിക്കുവാനും വേണ്ടി ഹലാൽ സർട്ടിഫിക്കേറ്റ് പണം മേടിച്ചു കൊടുക്കുക! അന്ന്യമതസ്ഥർ കൊന്ന മൃഗങ്ങളുടെ മാംസം  വാങ്ങാതിരിക്കുക!മറ്റുള്ളവർക്ക് കൊടുക്കുന്ന ഭക്ഷണത്തിൽ  കാർക്കിച്ചു  തുപ്പി ഹലാലാക്കുക! ഇസ്ലാമിസ്റ്റുകൾ മാതൃകയാക്കുന്ന നബിചര്യ ഇതാണ്, വായിക്കുക:   ''......അങ്ങനെ ഞാന്‍ (എന്റെ വീട്ടില്‍) വന്നു, അള്ളാഹുവിന്റെ ദൂതനും വന്നു, ആളുകള്‍ക്ക് മുന്നേ നടന്നു. എന്നിട്ട് അവള്‍ (ജാബിറിന്റെ ഭാര്യ) പാചകം ചെയ്യാനുള്ള  മാവ് പുറത്തേക്ക് കൊണ്ടുവന്നു, പ്രവാചകന്‍  അതില്‍ തുപ്പുകയും അതില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.  എന്നിട്ട് പ്രവാചകന്‍ ഞങ്ങളുടെ മണ്‍പാത്രത്തിന് അടുത്ത് ചെന്ന് അതില്‍ ഉള്ള ഇറച്ചി കഷണങ്ങളിലും തുപ്പി. അതില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു..''  [Sahih Bukhari Volume 5, Book 59, Hadith Number 428], [Sahih al-Bukhari 4102]. ഹലാൽ സർട്ടിഫിക്കേഷൻ കൊടുക്കും വഴി നേടുന്ന പണം തീവ്രവാദത്തിനായി ഉപയോഗിക്കുക! ഭക്ഷണത്തോട് ആസക്തി ഉണ്ടാക്കുന്ന മയക്കു മരുന്നുകളും  വന്ധ്യത ഉണ്ടാക്കുന്ന മരുന്നുകളും ഭക്ഷണത്തിൽ രഹസ്യമായി കൊടുക്കുക! 8.(വിദ്യാഭ്യാസജിഹാദ്). പൊതു പാഠ്യ പദ്ധതി മതവൽക്കരിക്കുക! ജനാധിപത്യ രീധിയിൽ നടത്തപ്പെടുന്ന പൊതു വിദ്യാസസ്ഥാപങ്ങളിൽ പ്രശ്ങ്ങൾ സൃഷ്ടിച്ചു തകർക്കുക! സ്വന്ത മത സ്ഥാപനങ്ങളിൽ കുട്ടികളെ ചേർത്തു തീവ്രവാദം പഠിപ്പിക്കുക! പെൺകുട്ടികളുടെ  വിദ്യാഭ്യാസം തടയുക!   സ്വന്തം മതക്കാർക്ക് ഉന്നത വിജയത്തിന് പരീക്ഷകളിൽ കൃത്രിമം  നടത്തുക!  9.(ജനസംഖ്യ ജിഹാദ്). മറ്റു മതക്കാരെ ജനസംഖ്യയിൽ പിന്നിലാക്കാന് പെൺകുട്ടികളെ ചെറുപ്രായത്തില് വിവാഹം നടത്തി കൂടുതൽ കുട്ടികളെ ഉൽപ്പാദിപ്പിക്കുക,  ദാരിദ്രം വർദ്ധിപ്പിക്കുക!,  അന്യമതക്കാരോടും മതമില്ലാത്തവരുടെയും പണം തെണ്ടി വാങ്ങുക!, മറ്റു മതസ്ഥർ ജീവിക്കുന്ന രാജ്യങ്ങളിലേയ്ക്ക് അഭയാർത്ഥി പ്രവാഹം ഉണ്ടാക്കുക, അവിടെ സ്വന്ത മതക്കാരുടെ എണ്ണം വര്ദ്ധിപ്പിക്കുക! അന്യ മതക്കാരുടെ കുട്ടികളെയും സ്ത്രീകളെയും  തട്ടിയെടുക്കുക! അന്യ സമുദായത്തിലുള്ള മനുഷ്യരെ നശിപ്പിക്കാൻ അവർക്കിടയിൽ  മയക്കുമരുന്ന്, മറ്റു ലഹരി പദാർത്ഥങ്ങൾ  വിൽക്കുക, വിതരണം ചെയ്യക! വാക്സിനുകൾ  എടുക്കാതെ അന്യ മതസ്ഥരായവർക്ക് ഇടയിൽ നടകുന്നു  പകർച്ച വ്യാധികൾ അവർക്കു  പരത്തി, അവരെ നശിപ്പിക്കുക! സ്വന്ത മതത്തിലെ സ്ത്രീകളെ അന്യ മതസ്ഥർ വിവാഹം കഴിക്കാതിരിക്കാന് ബഹു ഭാര്യാത്വം! വാഹന അപകടം ഉണ്ടാക്കി ആളുകളെ കൊല്ലുക! 10.(ധനപരമായജിഹാദ്). രാജ്യത്തിനു കൊടുക്കേണ്ട നികുതി വെട്ടിക്കുക, സ്വർണ്ണ കള്ളക്കടത്ത്, കള്ളനോട്ടടിക്കുക, മറ്റു വ്യാജ പണഇടപാടുകൾ നടത്തുക, അങ്ങനെ ലഭിക്കുന്ന പണം മതം വളർത്താൻ ഉപയോഗിക്കുക! അന്യ മതസ്ഥരുടെ ഭൂമി വാങ്ങി കൂട്ടുക! അന്യ മതസ്ഥരുടെ സംവരണ ആനുകൂല്യങ്ങൾ തട്ടിയെടുക്കുക!  11.(കല, സാംസ്കാരിക, മത ജിഹാദുകള്).  ഇവ സ്വന്തം മതം വളർത്താനും മറ്റുള്ളവരെ തളർത്താനും തകർക്കാനും ഉപയോഗിക്കുക! മറ്റു മതക്കാരുടെ ആരാധനകള്, ആചാരങ്ങൾ, മത ചിന്ഹങ്ങള്, ആരാധന ആലയങ്ങൾ, മതപുസ്തകങ്ങള്, മുതലായവയെ  അവഹേളിക്കുക, ആക്ഷേപിക്കുക, നശിപ്പിക്കുക, പിടിച്ചെടുക്കുക, അവരുടെ പ്രചരണം നിരോധിക്കുക!  സ്വന്ത മതം മാത്രം പ്രചരിപ്പിക്കുക! അതിനെ വിമർശിക്കുന്നത് തടയുക! സ്വന്ത  മതം ഭൂരിപക്ഷമായാൽ കലാകാരന്മാരെയും കലകൾ ഉൾപ്പെടുന്ന എല്ലാ വിനോദ ഉപാധികളും നിരോധിക്കുക! 12(നിയമ ജിഹാദ്). സ്വന്തമതത്തിനായി പ്രത്യേക നിയമങ്ങൾ ,ജനാധിപത്യ രാജ്യത്തിലെ നിയമങ്ങളെ ഉപയോഗിച്ച് മതം ഇല്ലാത്തവരെയും അന്യ മതസ്ഥരെയും നിശ്ശബ്ദരാക്കാൻ ശ്രമിക്കുക! കള്ളക്കേസ് കൊടുത്തു ഭയപ്പെടുത്താൻ ശ്രമിക്കുക! കോടതികളിൽ ജഡ്ജിമാരായി നുഴഞ്ഞുകയറുക, മതകോടതികൾ സ്ഥാപിക്കുക, പോലീസ് സേനയിലും മറ്റ് അധികാര സ്ഥാനങ്ങളിലും  കടന്നുകയറി സമൂഹത്തിൽ മതത്തിന്റെ അജണ്ട നടപ്പാക്കുക! പോലീസ് സേനയെ ഹൈജാക് ചെയ്തു നിശ്ശബ്ദമാക്കുക! പോലീസ് സ്റ്റേഷനുകളിലേക്ക് ആൾക്കൂട്ട ആക്രമണത്തിന് മുതിരുക! പട്ടാളത്തിൽ തന്ത്രപ്രധാന തസ്തികളിൽ ജോലികളിൽ പ്രവേശിച്ചു സാവധാനം അട്ടിമറിക്കുക! etc.... NBഇവ ലോകത്തില്  നടക്കുന്നുണ്ടോ എന്ന് ഇസ്ലാംമത ഭൂരിപക്ഷ രാജ്യങ്ങളിലോ പ്രദേശങ്ങളിലോ പരിശോധിക്കുക! സ്വന്ത സമുദായത്തിൽ നിന്ന് ആരെങ്കിലും പ്രേമ വിവാഹം നടത്തി മറ്റൊരു സമുദായത്തിലേക്ക് പോയാൽ, അവരെ സമുദായത്തിൽ നിന്നും പുറത്താക്കി; അവർക്ക് ഊരുവിലക്ക് ഏർപ്പെടുത്തുന്ന സമുദായം, ഇത്തരം രാജ്യദ്രോഹികളും ക്രിമിനിലുകളുമായ തീവ്രവാദികളെ ഒരിക്കലും തള്ളിപ്പറയുകയോ സമുദായത്തിൽ നിന്ന് പുറത്താക്കുകയോ ഇല്ല! 

14. നിരപരാധികളെ കൊല്ലണം,  എന്ന്  കല്പിച്ചിരിക്കുന്ന മുഹമ്മദിന്റെ  അല്ലാഹു! "സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത്‌ നിങ്ങള്‍ക്ക്‌ നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്‌)... [ഖുറാന് 2:178] & [4:92] സ്വതന്ത്ര മനുഷ്യൻ ആയിരിക്കില്ല ചിലപ്പോള് സ്വതന്ത്ര മനുഷ്യനെ കൊല്ലുന്നത്!  അതുപോലെ തന്നെ  സ്ത്രി അല്ലായിരിക്കാം; സ്ത്രിയെ കൊല്ലുന്നത്! അടിമ അല്ലായിരിക്കും; അടിമയെ കൊല്ലുന്നത്! പക്ഷെ, അള്ളാഹു പറയുന്നത് എന്ത്? ഗോത്ര വര്ഗ്ഗക്കാര് ഇങ്ങോട്ട് ചെയ്യുന്നത് പോലെ അങ്ങോട്ടും ചെയ്യുക! അവരുടെ ആളുകളെയും കൊല്ലുക. കണ്ണിനു പകരം കണ്ണ് .പല്ലിനു പകരം പല്ല്! NB: എവിടെയെങ്കിലും സ്വന്ത മതക്കാർ കൊല്ലപ്പെട്ടാൽ, അതിനുപകരം വേറെ എവിടെങ്കിലും അന്ന്യമതസ്ഥരെയോ, മതം ഇല്ലാത്തവരെയോ, ഒരു കാരണവും ഇല്ലാതെ,   എങ്ങനെ എങ്കിലും കൊന്നൊടുക്കുന്നത് ഇതിനാലാണ്!ഭൂരിപക്ഷമായാൽ നബിനിന്ദ ആരോപിച്ചു ആരും  കൊല്ലപ്പെടാം!    

15. അള്ളാഹു  സാഹചര്യം അനുസരിച്ചു  അവന്റെ വാക്കുകൾ മാറ്റിപ്പറയുന്നു! "വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌.." [ഖുറാന് 2:10613:39. 22:52]. ഒരു ഉദാഹരണം ഇതാ:  "ഇനിമേല്‍ നിനക്ക്‌ (വേറെ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക്‌ പകരം വേറെ ഭാര്യമാരെ .... ......" [33:52]. മുഹമ്മദിന്റെ ഭാര്യമാർ, അദ്ദേഹത്തെ അനുസരിക്കാതെ വന്നപ്പോൾ,  ആയത്ത് മാറ്റി അള്ളാഹു വീണ്ടും ഇറക്കി!   "(പ്രവാചകപത്നിമാരേ,) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന്‌ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ പകരം നല്‍കിയേക്കാം......  ....."[ഖുറാൻ 66:5].

16. അള്ളാഹു  പറയുന്നത് എല്ലാം പാലിച്ചാലും നിത്യമായ രക്ഷ(വിജയം) ഉറപ്പില്ല എന്ന് ഖുറാനിലെ തന്നെ  അള്ളാഹു ആവര്ത്തിച്ചു  പ്രക്ക്യാപിക്കുന്നു! "നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങള്‍ അനുഗൃഹീതരായേക്കാം..." [ഖുറാന് 3:132,200. 5:35. 6:155.  7:204. 22:77. 24:31. 36:45. 46:9. 62:10]. മരണശേഷം മുഹമ്മദിനെയും അദേഹത്തിന്റെ അനിയായികളേയും കൊണ്ട്  എന്ത് ചെയ്യപ്പെടും എന്ന് അല്ലാഹുവിന് അറിയില്ല  എന്ന്   ഖുറാനില് എഴുതപ്പെട്ടിരിക്കുന്നു! [ഖുറാന് 46:9].
 
17. മനുഷ്യരെ ഭയപ്പെടുത്തുന്ന ഖുറാനിലെ അല്ലാഹു! "സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ അവരുടെ കഴുത്തുകള്‍ക്ക്‌ മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക. ...... [8:12]. ഓര്മ്മിക്കുക: സത്യനിക്ഷേതികള്  അതായത് മുഹമ്മദ്  ഖുറാനില് പറയുന്ന കാര്യങ്ങള് നിക്ഷേതിക്കുന്നവര്! [ഖുറാന് 3:1518:1259:2]. സമൂഹത്തെ മാനസികമായി ഭയപ്പെടുത്താൻ ശ്രമിക്കുന്നതിനാണ്, ഇവർചെയ്ത ക്രൂരതകൾ ഇവർതന്നെ പ്രചരിപ്പിക്കുന്നത്! എന്നാൽ: "മുസ്ലിമിനെ ഭയപ്പെടുത്തുന്നത് മുസ്ലിമിന് അനുവദനീയമല്ല."[Sunan Abi Dawud 5004]. NB:മുഹമ്മദിന്റെ അള്ളാഹുവിന് സത്യനിഷേധികളുടെ മനസ്സുകളിൽ സ്നേഹവും കരുണ്യവും സമാധാനവും ഇട്ടുകൊടുക്കാൻ സാധിക്കില്ല!!ഇട്ടുകൊടുത്താല് വെട്ടിക്കൊല നടക്കില്ലല്ലോ!! സർവ്വ ചരാചരങ്ങളുടെ സൃഷ്ടാവായ ദൈവം തന്റെ സൃഷ്ടികളോട്  ഇങ്ങനെ പരസ്പരം വെട്ടികൊല്ലാൻ പറയുമോ? പ്രത്യേകിച്ചും തനിക്ക് എല്ലാം കഴിയും എന്ന് അവകാശപ്പെടുന്ന ആള്!! അള്ളാഹു  കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന്‌ പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു.[2:117]. ഏതെങ്കിലും മനുഷ്യൻ; അവൻ എത്ര ഹീന വ്യക്തിയായിരുന്നാലും സ്വന്തമക്കള്ക്ക്  ആയുധം കൊടുത്തിട്ടു  പരസ്പരം കൊല്ലാൻ പറയുമോ? 

18.  മുസ്ലിങ്ങൾ ഒരിക്കലും യഹൂദരെയും ക്രൈസ്തവരേയും  ഉറ്റ മിത്രങ്ങളാക്കെരുത് എന്ന് അളളാഹു കല്പ്പിച്ചിരിക്കുന്നു! 
"സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌...."[ഖുറാന് 5:51]. ഈ ആയത്തിനെ പിന്താങ്ങുന്ന ചില ഹദീസുകള് വായിക്കൂ! "യഹൂദരും ക്രിസ്ത്യാനികളും നിങ്ങളെ അഭിവാദ്യം ചെയ്യുന്നതിനുമുമ്പ് അവരെ അഭിവാദ്യം ചെയ്യരുത്, അവരിൽ ആരെയെങ്കിലും നിങ്ങൾ വഴിയിൽ കണ്ടുമുട്ടുമ്പോൾ അതിന്റെ ഇടുങ്ങിയ ഭാഗത്തേക്ക് പോകാൻ അവനെ നിർബന്ധിക്കുക"[Sahih Muslim 2167a]. അറേബ്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന്, ക്രിസ്ത്യാനികളെയും ജൂതരെയും മുഴുവനായി പുറത്താക്കുന്നത് വരെയും വിശ്രമമില്ല എന്ന് പറഞ്ഞ മുഹമ്മദ്. [Sahih Muslim 1767a]. അള്ളാഹു  യഹൂദരുടെയും മുസ്ലിങ്ങളുടെയും ഇടയിൽ  ശത്രുതയും വിദ്വേഷവും ഇട്ടുകൊടുക്കും! [ഖുർആൻ 5:64]. ഈ ആയത്തിനെ പിന്താങ്ങുന്ന ഹദീസ് നോക്കിക്കോളൂ: അബു ഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത്യാനികളോടോ നിങ്ങള്‍ സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങള്‍ വഴിയില്‍ കണ്ടു മുട്ടിയാല്‍ അവരോടു പ്രയാസം പ്രകടമാക്കണം.’ [സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 13 (2167)]. നബി പറഞ്ഞു: ‘ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതം പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അള്ളാഹു അവര്‍ക്ക്‌ പൊറുത്തു കൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതരുടെയോ മേല്‍ വെക്കും.’ [Sahih Muslim 2767d].​ എന്നാൽ, ഖുറാൻ ഇതിന് വിപരീതം പറയുന്നു! "ഏതൊരാളും ചെയ്ത്‌ വെക്കുന്നതിന്‍റെ ഉത്തരവാദിത്തം അയാള്‍ക്ക്‌ മാത്രമായിരിക്കും. ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല. [6:164]. മുഹമ്മദ് പറഞ്ഞു: "യഹൂദൻമാർ അള്ളാഹുവോട് കോപിച്ചവരും ക്രിസ്ത്യാനികൾ വഴിപിഴച്ചവരുമാണ്." [ Book 47, Hadith 6.   at-Tirmidhi 2954 ]. യഹൂദരെയും ക്രിസ്ത്യാനികളെയും അള്ളാഹു  ശപിച്ചിരിക്കുന്നു. [Q 9:30].

“ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ ഓരോ മുസ്ലീമിന് പകരവും ഒരു ക്രിസ്ത്യാനിയെയോ, ജൂതനെയോ നരകത്തിലേക്ക് തള്ളും. എന്നിട്ട് അവനോട് പറയും: ‘ഇത് നിനക്ക് നരകത്തില്‍ നിന്നുള്ള മോചനമാണ്’ [സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 49]. നബി പറഞ്ഞു: ‘ഒരു മുസ്ലീമും മരിക്കുന്നില്ല; അല്ലാഹു അവന്‍റെ സ്ഥാനത്ത് ഒരു ക്രിസ്ത്യാനിയെയോ ജൂതനെയോ നരകത്തില്‍ പ്രവേശിപ്പിച്ചിട്ടല്ലാതെ.’ [സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 50]. ഇബ്നു ഉമര്‍ നിവേദനം: നബി പറഞ്ഞു: ‘തീര്‍ച്ചയായും നിങ്ങള്‍ ജൂതന്മാരോട് യുദ്ധം ചെയ്യുക തന്നെ ചെയ്യും. അപ്പോള്‍ അവരെ നിങ്ങള്‍ വധിച്ചു കളയുകയും ചെയ്യും. ഒരു കല്ല്‌ പറയും: ‘ഹേ, മുസ്‌ലിം, ഇതാ ഒരു ജൂതന്‍. വരൂ, അവനെ വധിക്കൂ.’[Sahih Muslim 2921c, 2921d,]. "മുസ്ലീങ്ങൾ ജൂതന്മാരോട് യുദ്ധം ചെയ്യുകയും മുസ്ലീങ്ങൾ അവരെ കൊല്ലുകയും ചെയ്തില്ലെങ്കിൽ അവസാന മണിക്കൂർ വരില്ല, ജൂതന്മാർ ഒരു കല്ലിന്റെയോ മരത്തിന്റെയോ പിന്നിൽ ഒരു കല്ലോ മരമോ മറഞ്ഞിരിക്കുന്നതുവരെ: മുസ്ലീം, അല്ലെങ്കിൽ അല്ലാഹുവിന്റെ ദാസൻ, അവിടെ എന്റെ പിന്നിൽ ഒരു യഹൂദൻ; വന്നു അവനെ കൊല്ലുക; എന്നാൽ ഗർഖാദ് വൃക്ഷം പറയില്ല, കാരണം അത് ജൂതന്മാരുടെ വൃക്ഷമാണ്.".[Sahih Muslim 2922]. ഇബ്‌നു ഉമർ: മുഹമ്മദ്   യഹൂദ  ദമ്പതിമാരെ കൊല്ലാനായി കല്ലെറിഞ്ഞു അവരെ കല്ലെറിഞ്ഞവരിൽ ഞാനും ഉണ്ടായിരുന്നു. ജൂത പുരുഷൻ കല്ലുകളിൽ നിന്ന് തന്റെ പ്രീയപെട്ടവളെ മറച്ചു പിടിച്ചു സംരക്ഷിക്കാൻ ശ്രമിക്കുന്നത് ഞാൻ കണ്ടു! [Sunan Ibn Majah 2556, 2557]. മുഹമ്മദ് മരണകിടക്കയിൽ വച്ചുപോലും  യഹൂദരെയും  ക്രിസ്ത്യാനികളെയും ശപിച്ചുകൊണ്ടിരുന്നു! [Sahih al-Bukhari 3453, 3454].  NB: യൂദന്മാരോടും ക്രിസ്ത്യാനികളോടുമുള്ള അന്ധമായ  വിരോധം ചില മുസ്ലിങ്ങളിൽ ഇന്നും  കാണപ്പെടുന്നതിന് കാരണക്കാരൻ അള്ളാഹുവാണ്!


19. കണക്കിൽ പിഴച്ച  അള്ളാഹു! ഗര്ഭധാരണ കാലാവതിയേയും കുട്ടികളുടെ മുലയൂട്ടല് കാലാവതിയേയും കുറിച്ച് ഖുറാനിലെ അല്ലാഹു പറയുന്നത്! "...മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക്‌ പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്‌.........[ഖുറാന്  2:233]. "മാതാവ്‌ പ്രയാസപ്പെട്ടുകൊണ്ട്‌ അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട്‌ അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത്‌ മാസക്കാലമാകുന്നു. [ഖുറാന് 46:15]. മുലയൂട്ടേണ്ടത് രണ്ടുകൊല്ലം അതായത് 24 മാസം! ഗര്ഭകാലവും മുലകുടികാലവും കൂടി ആകെ 30 മാസവും! ഈ കണക്കനുസരിച്ച് ഗര്ഭത്തില് ആയിരിക്കുന്ന മാസങ്ങള്  30-24=6.

ഖുറാൻ 4:11,12 -   അള്ളാഹുവിന് കണക്കു വീണ്ടും തെറ്റി! സമ്പത്തിന്റെ ഓഹരി വീതം വയ്ക്കുമ്പോൾ എല്ലാവരുടെയും കൂട്ടി  ആകെ 100  ശതമാനത്തിൽ നിൽക്കേണ്ട ഇടത്തു 112 % എന്ന തെറ്റ് ! കാരണം; ആകെ എന്ന് പറയുന്നത്  100% കണക്കിൽ!

അല്ലാഹു പലിശ നിഷിദ്ധമാക്കിയിരിക്കുന്നു! [2:275-280]. പലിശ ഇടപാട് നടത്തുന്നത് അമ്മയുമായി ലൈംഗിക ബന്ധം നടത്തുന്നതുപോലെയാണ്! [Sunan Ibn Majah 2274 &  2276].  

20. മനുഷ്യരുടെ  നേരെ തന്ത്രങ്ങള് പ്രയോഗിക്കുന്ന അള്ളാഹു! ".....അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു".[ഖുറാന് 3:54. 7:99. 8:30. 10:21. 13:42, 27:50].

21. ഭൂമിക്കു മുകളില് ഏഴു ആകാശങ്ങളെ [skys] ഉണ്ടാക്കിയ അള്ളാഹു! ഭൂമി പരത്തപ്പെട്ടിരിക്കുന്നു.[88:20].ഭൂമി മെത്ത! ഭൂമി വിരിപ്പ്! ആകാശം മേല്‍പുര! [2:22. 51:48. 71:19. 78:6,7]. ഭൂമി ഒരു തൊട്ടില്! [20:53. 43:10] "നിങ്ങള്‍ക്ക്‌ മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍[skys] നാം നിര്‍മിക്കുകയും കത്തിജ്വലിക്കുന്ന ഒരു വിളക്ക്‌ നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു". "ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു. സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു".[71:16] "ഏറ്റവും അടുത്ത ആകാശത്തെ[sky] നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുകളെ എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്ന....."[67:5]മുഹമ്മദ് പറഞ്ഞു: "നിങ്ങളിലാരെങ്കിലും ഉറക്കത്തിൽ നിന്ന് ഉണർന്ന് വുദു ചെയ്താൽ മൂക്ക് അതിൽ വെള്ളം ഒഴിച്ച് മൂന്ന് പ്രാവശ്യം ഊതി മൂക്ക് കഴുകണം, കാരണം പിശാച് അവന്റെ മൂക്കിന്റെ മുകൾഭാഗത്ത് രാത്രി മുഴുവൻ തങ്ങിനിൽക്കുന്നു."[Sahih al-Bukhari 3295] & [Sahih Muslim Book 2, Hadith Number 462]. "ഇടത് കൈകൊണ്ട് ഭക്ഷിക്കരുത്, കാരണം സാത്താൻ ഇടത് കൈകൊണ്ടാണ് ഭക്ഷണം കഴിക്കുന്നത്". [Sahih Muslim 2019,  2020a, 2020c]. കറുത്ത പട്ടി പിശാചാണ്! [Sunan Ibn Majah 949, 952, 3210]. [Sahih Muslim 510a, 1572], [Jami` at-Tirmidhi 338],[Mishkat al-Masabih 4100], [Sunan Abi Dawud 702], [Sunan an-Nasa'i 750]. 

"സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്‍റെ നിയമത്തിന്‌) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു".[35:13].  "ചന്ദ്രന്‌ നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത്‌ പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു. [36:38,39].  [ഖുറാന് 2:29. 23:17. 35:13, 36:38,39. 65:12.  67:3,571:15,16.  78:12]. അള്ളാഹു കടലുണ്ടാക്കിയത് മനുഷ്യർക്ക് പുതുമാംസം തിന്നുവാനും, അണിയാനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കുവാനും, കപ്പലോടിക്കാനും. ഭൂമി നിങ്ങളെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അള്ളാഹു സ്ഥാപിച്ചിരിക്കുന്നു. [16:14,15]. അല്ലാഹു, ആകാശങ്ങളെയും ഭൂമിയെയും നീങ്ങാതെ പിടിച്ചു നിര്‍ത്തുന്നു! [35:41]. അള്ളാഹു ഭൂമിയെ ഒരു വിരിപ്പാക്കി... പര്‍വ്വതങ്ങളെ അതിന്മേൽ ആണികളാക്കി.[78:6,7]. മുഹമ്മദ് പറഞ്ഞു: സൂര്യൻ അസ്തമയ സമയത്ത്  പോകുന്നത്  സുജൂദ് ചെയ്യാൻ! [Sahih al-Bukhari 3199],[Q.36:38].[Sunan Ibn Majah 4068]. മുഹമ്മദ് പറഞ്ഞു: "നിങ്ങളിൽ ആരുടെയെങ്കിലും പാനീയത്തിൽ ഈച്ച വീണാൽ, അവൻ അതിനെ (പാനീയത്തിൽ) മുക്കി പുറത്തെടുക്കണം, കാരണം അതിന്റെ ചിറകുകളിൽ ഒന്നിന് രോഗമുണ്ട്, മറ്റൊന്നിന് രോഗത്തിനുള്ള ചികിത്സയുണ്ട്."[Sahih al-Bukhari 3320]. ഒട്ടകങ്ങളുടെ മൂത്രവും മരുന്നായി കുടിക്കാം![Sahih al-Bukhari 5686]. കറുത്ത ജീരകം മരണം  ഒഴികെയുള്ള എല്ലാ രോഗങ്ങൾക്കും സൗഖ്യം നൽകുന്നു[Sahih al-Bukhari 5687,  5688].

22. അള്ളാഹു ഖുറാനെ കുറിച്ച് പറയുന്നത്:  "ഖുറാന്റെ അവതരണം സര്‍വ്വലോകരക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല".[32:2]. "നീ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന്‌ അള്ളാഹുവോട്‌ ശരണം തേടിക്കൊള്ളുക".[16:98]. ആലോചിച്ചു മനസ്സിലാക്കാന്‍ ഖുറാൻ അള്ളാഹു എളുപ്പമുള്ളതാക്കിയിരിക്കുന്നു.[54:17,32,40]. ഖുറാനിലെ അദ്യായത്തിന് തുല്യമായ ഒരു അദ്ധ്യായം നിങ്ങള്‍ കൊണ്ടു വരൂ എന്ന് മനുഷ്യരെ വെല്ലുവിളിക്കുന്ന ഖുറാനിലെ അല്ലാഹു! "മാതൃനഗരി (മക്ക) യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക്‌ നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയുള്ള  ഗ്രന്ഥമാണ് ഖുറാന്!"[Q6:92]. "അറബിഭാഷയിലുള്ള ഖുര്‍ആന്‍ ഉമ്മുല്‍ഖുറാ (മക്ക)യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും  താക്കീത്‌ നല്‍കുവാന്‍ വേണ്ടി!"[Q42:7]. "തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ഖുര്‍ആന്‍ ആക്കിയിരിക്കുന്നത്‌ നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുവാന്‍ വേണ്ടിയാകുന്നു" [Q43:3]. രോഗങ്ങൾക്ക് ''ശമനം'' ഖുറാനിലുണ്ട് എന്ന് അള്ളാഹു: ''സത്യവിശ്വാസികള്‍ക്ക്‌ ശമനവും കാരുണ്യവുമായിട്ടുള്ളത്‌ ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു''.[Q17:82].  NB: "യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക്‌ (കാര്യങ്ങള്‍) വിശദീകരിച്ച്‌ കൊടുക്കുന്നതിന്‌ വേണ്ടി, അവരുടെ ഭാഷയില്‍ (സന്ദേശം നല്‍കിക്കൊണ്ട്‌) അല്ലാതെ നാം നിയോഗിച്ചിട്ടില്ല".[ഖുറാന്14:4]. ഖുറാന് ചരിത്ര വിവരണം നല്കുന്നതാണ്! വചനങ്ങള്‍ക്ക്‌ പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം! നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന്‌ സൗകര്യപ്പെട്ടത്‌ ഓതിക്കൊണ്ട്‌ നമസ്കരിക്കുക.  ഖുറാൻ  അള്ളാഹുവിന്റെ പക്കല് നിന്നല്ല എങ്കില് അതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തും.  ഖുറാനെ  കുറിച്ച് സംശയമുണ്ടായാൽ ബൈബിൾ വായിച്ചവരോട്  ചോദിക്കുക എന്ന് അള്ളാഹു പറഞ്ഞു![10:94].  [ഖുറാന് 4:82. 6:92. 10:38,94. 11:13. 12:2,3. 16:98. 17:88. 20:113.26:195. 39:23,28. 42:7. 43:3. 73:20]. NB: ഓർമ്മിക്കുക; ഹദീസുകള് നോക്കി ഖുർആൻ മനസ്സിലാക്കാന് അള്ളാഹു പറഞ്ഞിട്ടില്ല!! മുഹമ്മദ്  പറഞ്ഞു: "ഞാൻ ഖുർആനിലെ ഇത്തരമൊരു വാക്യം മറന്നുപോയി" എന്ന് നിങ്ങളിൽ ചിലർ പറയുന്നത് വളരെ മോശമായ കാര്യമാണ്, കാരണം; തീർച്ചയായും അവൻ (അള്ളാഹുവാൽ) അത് മറക്കാൻ ഇടയാക്കിയിരിക്കുന്നു. അതിനാൽ നിങ്ങൾ ഖുറാൻ പാരായണം ചെയ്യുന്നത് തുടരണം, കാരണം അത് ഒട്ടകത്തെക്കാൾ വേഗത്തിൽ മനുഷ്യരുടെ ഹൃദയത്തിൽ നിന്ന് രക്ഷപ്പെടും".[Sahih al-Bukhari 5032]. 

23. വൈരുദ്ധ്യം ഖുറാനിൽ ഉണ്ടെങ്കിൽ അത് അല്ലാഹുവിന്റെ അടുക്കല് നിന്നല്ല!!  "ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത്‌ അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു."[4:82]. ഇതാ  വൈരുദ്ധ്യം> "നിങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക്‌ തുല്യമായി പ്രഖ്യാപിക്കുന്നവര്‍ (അബദ്ധമാകുന്നു ചെയ്യുന്നത്‌.) അവര്‍ (ഭാര്യമാര്‍) അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകള്‍ അല്ലാതെ മറ്റാരുമല്ല. തീര്‍ച്ചയായും അവര്‍ നിഷിദ്ധമായ വാക്കും അസത്യവുമാണ്‌ പറയുന്നത്‌." [58:2].  "പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു."[33:6].

അടുത്ത വൈരുദ്ധ്യം! "(മുഹമ്മദ്‌ നബിയില്‍) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്‌. അവര്‍ക്ക്‌ ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല" [2:62]. "ഇസ്ലാം (ദൈവത്തിനുള്ള ആത്മാര്‍പ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത്‌ അവനില്‍ നിന്ന്‌ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും" [3:85]. ഇതുകൂടാതെ മനുഷ്യരെ പിഴപ്പിക്കുന്നതിലുൾപ്പടെ മറ്റ് അനേകം ഖുറാനിയുള്ള വൈരുദ്ധ്യങ്ങൾ ഈ ലേഖനത്തിലെ പല പോയിന്റുകളിലും വായിക്കാം! 

24. കേവലം അഞ്ചു ശാപവാക്ക്യങ്ങള് മാത്രലുള്ള ഖുറാനിലെ 111ആം   ആദ്യായത്തിനുപോലും തുല്യമോ മികച്ചതോ ആയ, ഒരു ആദ്യായം എങ്കിലും എഴുതിക്കൊണ്ടുവരുവാന്  ഭൂമിയിലെ സകല മനുഷ്യരെയും വെല്ലുവിളിക്കുന്ന ഖുറാനിലെ മുഹമ്മദിന്റെ അല്ലാഹു!  
1.അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. 2.അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല. 3.തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌. 4. വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും. 5. അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും. [ഖുര്‍ആന്‍. അദ്ധ്യായം 111 മസദ്].
"അദ്ദേഹം (നബി) അത്‌(ഖുറാൻ) കെട്ടിച്ചമച്ചതാണ്‌ എന്നാണോ അവര്‍ പറയുന്നത്‌? (നബിയേ,) പറയുക: എന്നാല്‍ അതിന്ന്‌ തുല്യമായ ഒരു അദ്ധ്യായം നിങ്ങള്‍ കൊണ്ടു വരൂ. അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ക്ക്‌ സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍".[ഖുറാന് 10:38, 2:23, 11:13,17:88]. NB: ലോകാവസാനം വരെ നടപ്പിലാക്കാൻ ഇറക്കിയ ഖുറാനിൽ  മനുഷ്യരെ അടിമകളാക്കുന്നതു അള്ളാഹു അനുവദിക്കുന്നു! 


25. മനുഷ്യ സൃഷ്ട്ടിയെ കുറിച്ച് ഖുറാനിലെ  അല്ലാഹു പറയുന്നത്! "ജിന്നുകളെയും മനുഷ്യരെയും അള്ളാഹുവിനെ  ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ അള്ളാഹു സൃഷ്ടിച്ചിട്ടില്ല." [51:56]. മനുഷ്യരേ, ഒരേ ആത്മാവില്‍ നിന്ന്‌ സൃഷ്ട്ടിച്ചു! കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ ! ഒരു ബീജകണത്തില്‍ നിന്ന്‌. മണ്ണില്‍ നിന്ന്‌.  ബീജത്തില്‍ നിന്ന്‌!  തൂങ്ങികിടക്കുന്ന വസ്തുവിൽ നിന്ന് എന്നതിന് പകരം ഭ്രൂണത്തില്‍  നിന്ന്‌ മലയാളത്തിൽ തെറ്റായി പരിഭാഷപ്പെടുത്തിയിരിക്കുന്നു![96:2]. രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്ന്‌! വെള്ളത്തില്‍ നിന്ന്‌! മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന്‌  തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്ന് ! [86:5-7].  [ഖുറാന് 4:1. 6:2. 15:26. 16:4. 22:5. 23:12-14. 25:54. 30:20. 32:7,8. 35:11. 36:77. 38:71. 40:67. 49:13. 55:14. 76:2. 77:20. 80:19. 86:6. 96:2]. മുഹമ്മദ്  പറഞ്ഞു: "പുരുഷന്റെ വെള്ളം കട്ടിയുള്ളതും വെളുത്തതുമാണ്, സ്ത്രീയുടെ വെള്ളം നേർത്തതും മഞ്ഞയുമാണ്. അവയിൽ ഏതാണ് ആദ്യം വരുന്നത്, കുട്ടി (ആ രക്ഷിതാവിനെ) സാദൃശ്യപ്പെടുത്തും." [Sunan an-Nasa'i 200]. മുഹമ്മദ് പറഞ്ഞു: ".... അല്ലാഹു, ആദമിനെ അറുപത് മുഴം നീളമുള്ള സ്വന്തം രൂപത്തിൽ സൃഷ്ടിച്ചു...." [Sahih Muslim Book 40, Hadith Number 6809]. അപ്പോൾ  അള്ളാഹുവിന് രൂപമുണ്ട്! 

26. ഖുറാനിലെ മുഹമ്മദിന്റെ അല്ലാഹു മനുഷ്യര്ക്ക് കല്പ്പിച്ചു കൊടുത്തിരിക്കുന്ന വാഹനങ്ങള്! കുതിരകള്  കോവര്‍കഴുതകള്, കഴുതകള്,..  [ഖുറാന് 16:8. 40:79]. മുഹമ്മദ് പറഞ്ഞു: "പട്ടിയോ ചിത്രമോ ഉള്ള വീട്ടിൽ മാലാഖമാർ പ്രവേശിക്കില്ല."[Sahih al-Bukhari 3322]. "ആരെങ്കിലും ഒരു നായയെ വളർത്തിയാൽ, കൃഷി ആവശ്യത്തിനോ കന്നുകാലി സംരക്ഷണത്തിനോ വേണ്ടി വളർത്തിയാൽ അല്ലാതെ, അവന്റെ സൽകർമ്മങ്ങളുടെ ഒരു ഖിറാത്ത് (പ്രതിഫലം) അയാൾക്ക് ദിവസവും നഷ്ടപ്പെടും."[Sahih al-Bukhari 3324, 3325].

27. ഖുറാനില് പരാമര്ശിക്കുന്ന സംസാരിക്കുന്ന ഉറുമ്പുകള്: "അങ്ങനെ അവര്‍ ഉറുമ്പിന്‍ താഴ്‌വരയിലൂടെ ചെന്നപ്പോള്‍ ഒരു ഉറുമ്പ്‌ പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്‍റെ സൈന്യങ്ങളും അവര്‍ ഓര്‍ക്കാത്ത വിധത്തില്‍ നിങ്ങളെ ചവിട്ടിതേച്ചു കളയാതിരിക്കട്ടെ". [Q 27:18]. മുഹമ്മദിന്റെ അള്ളാഹു പരാതി പറഞ്ഞു: ".....ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത്‌ കഴുതയുടെ ശബ്ദമത്രെ".[Q 31:19]. 


28. മുഹമ്മദിന്റെ അള്ളാഹു പറഞ്ഞു: വേദക്കാരുടെ (ക്രിസ്‌തിയാനികളുടെ) ദൈവവും, മുഹമ്മദിന്റെ അള്ളാഹും ഒരാൾ!
"വേദക്കാരോട്‌ ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്‌- അവരില്‍ നിന്ന്‌ അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട്‌)പറയുക: ഞങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങള്‍ അവന്‌ കീഴ്പെട്ടവരുമാകുന്നു.[ഖുറാന് 29:46]. യേശുവിനുശേഷം മറ്റൊരു സദ്വാര്ത്ത (സുവിശേഷം) ലോകത്തിനു അല്ലാഹു(ദൈവം) കൊടുത്തോ എന്ന് ചോദിച്ചു സംവാദത്തിനു വരുന്ന വേദക്കാര്ക്ക്‌ സാധാരണ ലഭിക്കുന്ന ഉത്തരം!

29. ജന്മം തന്നു  വളര്ത്തി വലുതാക്കിയ മാതാപിതാക്കളോട് മക്കള്ക്കുള്ള  സമീപനം എങ്ങനെയായിരിക്കണം എന്ന്,  ഖുറാനിലെ മുഹമ്മദിന്റെ അല്ലാഹു പറയുന്നു"സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്‌. നിങ്ങളില്‍ നിന്ന്‌ ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ്‌ അക്രമികള്‍".[ഖുര്‍ആന്‍ 9:23] &[ഖുറാൻ 58.22] NB: ആക്രമികളെ കൊല്ലണം എന്നുതന്നെയാണ് ഖുറാനിൽ ആവർത്തിച്ച് പറയുന്നത്!   

30. മുഹമ്മദിന്റെ ജീവിതത്തെക്കുറിച്ച് ഔദ്യോഗിക ഇസ്ലാമിക ഗ്രന്ഥങ്ങളിൽ നിന്നും നമുക്ക് പരിശോധിക്കാം!

ഒരു പ്രത്യേക സാഹചര്യത്തിൽ വളർത്തു പുത്രനായ സൈദിന്റെ സുന്ദരിയായ ഭാര്യയയെ  കണ്ട മുഹമ്മദിന്,  അള്ളാഹു വാക്യം ഇറക്കി  അവളെ മുഹമ്മദിന്  വിവാഹം കഴിച്ചു  കൊടുത്തു! സൈദ് ജീവിച്ചിരിക്കെ! "....അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌....." [ഖുറാന് 33:37]. 

യുദ്ധം ചെയ്തു പിടിച്ചെടുത്ത അടിമ സ്ത്രികളെ ലൈംഗികമായി ഭോഗിക്കാൻ അള്ളാഹു അനുവദിച്ചിരിക്കുന്നു! സ്ത്രികള് മുഹമ്മതിനു അവരുടെ ശരീരം ദാനം ചെയ്താല് അതും അദേഹത്തിന് ഉപയോഗിക്കാന് അല്ലാഹു അനുവദിച്ചിരിക്കുന്നു! മുഹമ്മദിനും അദ്ദേഹത്തിന്റെ അനിയായികൾക്കും  ഏതൊക്കെ തരം സ്ത്രീകളുമായി ലൈംങ്കിക ബന്ധമാകാം എന്നും അള്ളാഹു വിവരിക്കുന്നു!

"നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക്‌ നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക്‌ (യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃ സഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃ സഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു). സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌."  [33:50,51,52]. [Sahih al-Bukhari 5113]. [Sahih Muslim 1464a & 1464b]

പിതാവിനെയും ഭര്‍ത്താവിനെയും വധിച്ചു സുന്ദരിയായ  സഫിയെയെ  അടിമയാക്കി,   മടങ്ങും വഴി മുഹമ്മദ് അവളെ  ഭാര്യയാക്കി ലൈംഗികമായി  ബന്ധപ്പെട്ടു! [Sahih Bukhari Volume 4, Book 52, Hadith Number 143]. 

സ്ത്രീകള് അവരുടെ  ശരീരം ദാനം ചെയ്‌താൽ അത് സ്വീകരിച്ചു ഭോഗിച്ചുകൊള്ളുവാൻ അള്ളാഹു ആയത്തിറക്കിയിട്ടുണ്ട് എന്ന് അവകാശപ്പെട്ട മുഹമ്മദ്, സുന്ദരിയായ ഒരു സ്ത്രീയെ കണ്ട് അവളുടെ ശരീരം ദാനം ചോദിച്ചപ്പോൾ അവൾ അദ്ദേഹത്തെ അധിക്ഷേപം നടത്തി  സംസാരിച്ച് ഒഴിഞ്ഞു മാറി! [Sahih Bukhari, Volume 7, Book 63, Number 182],  [Sahih al-Bukhari 5255].

മുഹമ്മദ്  പറഞ്ഞു: "ആരെങ്കിലും തന്റെ കാലുകൾക്കിടയിലുള്ളതും (എന്ന പവിത്രത) (അതായത്, സ്വകാര്യഭാഗങ്ങളും) താടിയെല്ലുകൾക്കിടയിലുള്ളതും (അതായത്,  നാവ്) എനിക്ക് ഉറപ്പുനൽകുന്ന പക്ഷം അവന് സ്വർഗ്ഗം ഞാൻ ഉറപ്പ് നൽകുന്നു."[Sahih al-Bukhari 6807] & [Jami` at-Tirmidhi 2408].

ഒരു പ്രാവശ്യം കുളിയോടെ  മുഹമ്മദ്  തന്റെ എല്ലാ ഭാര്യമാരുമായി (ഒന്നിന് പുറകെ ഒന്നായി)  ഇണചേരാറുണ്ടായിരുന്നു![Sunan Ibn Majah 588, 371, 589, 590], [Narrated Anas bin Malik. Book 8, Hadith 73], [Sunan Abi Dawud 218, 219]. അനസ് ബിൻ മാലിക് പറഞ്ഞു: "പ്രവാചകൻ തന്റെ എല്ലാ ഭാര്യമാരെയും പകലും രാത്രിയും ഒരു റൗണ്ടിൽ സന്ദർശിക്കാറുണ്ടായിരുന്നു, അവരുടെ എണ്ണം പതിനൊന്ന് ആയിരുന്നു." ഞാൻ അനസിനോട് ചോദിച്ചു: "നബിക്ക് അതിനുള്ള ശക്തിയുണ്ടായിരുന്നോ?" അനസ് മറുപടി പറഞ്ഞു: പ്രവാചകന് മുപ്പത് പേരുടെ ശക്തി നൽകിയെന്ന് ഞങ്ങൾ പറയാറുണ്ടായിരുന്നു. ഒമ്പത് ഭാര്യമാരെക്കുറിച്ച് മാത്രമാണ് അനസ് തന്നോട് (പതിനൊന്നല്ല) പറഞ്ഞതെന്ന് ഖതാദയുടെ അധികാരത്തിൽ സൈദ് പറഞ്ഞു." [Sahih Bukhari 268]. "പ്രവാചകൻ (സ) ഒരു രാത്രികൊണ്ട് തന്റെ എല്ലാ ഭാര്യമാരുമായി (ലൈംഗിക ബന്ധം) കടന്നുപോകാറുണ്ടായിരുന്നു, ആ സമയത്ത് അദ്ദേഹത്തിന് ഒമ്പത് ഭാര്യമാരുണ്ടായിരുന്നു."[Sahih al-Bukhari 5215].

ആറു വയസുകാരി ആയിഷയെ വിവാഹം കഴിക്കും മുന്പ്; അവളെ  മുഹമ്മദ്‌ സ്വപ്നം കണ്ടിരുന്നു!  [Sahih al-Bukhari 5078]. 

തനിക്ക് ആഇശയെ വിവാഹം കഴിക്കണമെന്ന്  മുഹമ്മദ് തന്റെ  സഹോദരനായ  അബൂബക്കറിനോട്  ആവശ്യപ്പെട്ടു. അബൂബക്കർ പറഞ്ഞു:  ഞാൻ നിങ്ങളുടെ സഹോദരനാണ്. മുഹമ്മദ്  പറഞ്ഞു: "അല്ലാഹുവിന്റെ മതത്തിലും അവന്റെ ഗ്രന്ഥത്തിലും നീ എന്റെ സഹോദരനാണ്, എന്നാൽ അവൾ (ആഇശ) എനിക്ക് വിവാഹം കഴിക്കാൻ അനുവാദമുള്ളവളാണ്. [Sahih al-Bukhari 5081]. 

മുഹമ്മദിന്റെ സാന്നിധ്യത്തിൽ ഞാൻ പാവകളുമായി കളിക്കാറുണ്ടായിരുന്നു, ...മുഹമ്മദ്  എന്റെ കൂടെ കളിക്കാൻ എന്റെ കൂട്ടുകാരികളെ കൂടി വിളിക്കുമായിരുന്നു. (പാവകളും സമാനമായ ചിത്രങ്ങളും ഉപയോഗിച്ച് കളിക്കുന്നത് നിഷിദ്ധമാണ്)  എന്നാൽ; ശിശു ആയിരുന്നതിനാൽ അക്കാലത്ത് ഐഷയ്ക്ക് അത് അനുവദിച്ചിരുന്നു.[Sahih al-Bukhari 6130]. 

ആറു വയസുകാരി ആയിഷയെ മുഹമ്മദ് വിവാഹം കഴിച്ചു!  മുപ്പത് പേരുടെ ലൈംഗിക ശക്തിയുള്ള 52 കാരനായ മുഹമ്മദ് ആ പെൺകുട്ടിയുമായി  ലൈംഗികമായി ബന്ധപ്പെട്ടപ്പോൾ അവൾക്ക് കേവലം ഒൻപതു വയസ്സ്! ഇതിന്റെ തെളിവിവുകള്!> [Hadith of Bukhari, volume 5, Book 58, 234], [Bukhari vol. 7, Book 62, 65] , [Hadith of Muslim, volume 2, 3309] , [Hadith of the Sunan of Abu Dawud, volume 2, 2116], [Sunan Abi Dawud 2121] , [The History of Tabari", volume 9, page 131] , [Sahih Muslim, Book 008, Number 3311],  [Sahih Muslim, Book 031, Number 5981][Sahih Muslim 1422a, 1422b, 1422c], [Sunan Abu Dawud, Book 41, Number 4914], [Sunan an-Nasa'i 3378 & 3379], [Sahih al-Bukhari 268].. സ്വന്തം മകളെ വിവാഹം കഴിക്കാൻ ആള് വന്നപ്പോൾ "അവൾ ചെറുപ്പമാണ്" എന്ന്  മുഹമ്മദ് പറഞ്ഞു തടഞ്ഞു! [Sunan an-Nasa'i 3221]. ആയിഷക്ക് 18  വയസ്സ് തികഞ്ഞപ്പോൾ മുഹമ്മദ് മരിച്ചു! [Sahih Muslim Book 8, Hadith Number 3311], [Sahih Muslim 1422d]. മുഹമ്മദിന്റെ  ഭാര്യമാര്‍ വിശ്വാസികളുടെ  മാതാക്കളാകുന്നു എന്ന വാക്ക്യവും [33:6], ആരും അവരെ വിവാഹം കഴിക്കരുത് എന്ന വാക്ക്യവും; അദ്ദേഹം മരിക്കും മുൻപ് പറഞ്ഞു![33:53].

ആയിഷ പറഞ്ഞു: "ഞാൻ പ്രവാചകന്റെ വസ്ത്രത്തിലെ ബീജം കഴുകാറുണ്ടായിരുന്നു, അപ്പോഴും ഞാൻ അവയിൽ ഒന്നോ അതിലധികമോ പാടുകൾ ശ്രദ്ധിക്കാറുണ്ടായിരുന്നു." [Sahih al-Bukhari, Volume 1, Book 4, Number 233] ആയിഷ പറഞ്ഞു: "ഞാൻ പലപ്പോഴും എന്റെ കൈകൊണ്ട് അല്ലാഹുവിന്റെ റസൂലിന്റെ വസ്ത്രത്തിൽ നിന്ന് അത് (ശുക്ലം) ചുരണ്ടിയിരുന്നു."[Sunan Ibn Majah 537,538, 539, 536 ][Sahih al-Bukhari 230, 231, 232 ], [Sunan an-Nasa'i 296], [Bulugh al-Maram 28], [Sahih Muslim 288a ,288b  289a,289b, 290]

ഒൻപതാമത്തെ വയസിൽ മുഹമ്മദ് ആയിഷയെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയപ്പോൾ ആയിഷ അവളുടെ പാവകളെയും കളിക്കുവാനായി കൂടെ കൊണ്ടുപോയി! [Sahih Muslim 1422c]. ആയിഷ, മുഹമ്മദിന്റെ വീട്ടിൽ അദ്ദേഹത്തോടൊപ്പം താമസിച്ചപ്പോഴും പാവകളെ വച്ച് കളിച്ചിരുന്നു![Sunan Ibn Majah 1982]. ഒന്പതാമത്തെ വയസ്സുമുതൽ മുഹമ്മദുമായി  ലൈംഗിക ബന്ധം നടന്നതിന് ശേഷവും ആയിഷ പാവകളുമായി കളിച്ചു നടന്നിരുന്നു![Sunan an-Nasa'i 3378]. "മുഹമ്മദ് നോമ്പുകാരനായിരിക്കുമ്പോൾ ആയിഷയെ  ചുംബിക്കുകയും അവളുടെ നാവ് കുടിക്കുകയും ചെയ്യാറുണ്ടായിരുന്നു".[Sunan Abi Dawud 2386].

അബ്ബാസിന്റെ പിഞ്ചു കുഞ്ഞായിരുന്ന മകൾ ഉമ്മു ഹബീബ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുന്നതു കണ്ട്, “അവൾ കന്യകയാകുന്ന കാലം വരെ ഞാൻ ജീവിച്ചിരുന്നാൽ ഞാൻ അവളെ വിവാഹം കഴിക്കും“ എന്നു മുഹമ്മദ് പറഞ്ഞു! [Ibn Ishaq: Suhayli, 2.79] &[Musnad Ahmad, Number 25636]. പക്ഷെ; അവള് വളരും മുമ്പേ മുഹമ്മദ് മരിച്ചു! ഖുമൂസില് നിന്നും പിടികൂടിയ അടിമ പെൺകുഞ്ഞിനെ മൃഗീയമായി  അലി ബലാത്സംഗം ചെയ്തു! അലിയെ മുഹമ്മദ് അഭിനന്ദിക്കുകയൂം പ്രോത്സാഹിപ്പിക്കുകയും ചെയ്തു![Sahih al-Bukhari 4350]. മുഹമ്മദ് തന്റെ മകളായ ഫാത്വിമയെ അലിക്ക്  വിവാഹം ചെയ്തു കൊടുത്തു! [Sunan Abi Dawud 2125 & 2126].

യുദ്ധത്തിൽ പിടിച്ചെടുക്കപ്പെട്ട  അനേകം അടിമ സ്ത്രീകളുടെ ശരീരങ്ങളും, ഭർത്താവ്  ജീവനോടെ ഉള്ളവരോ ഇല്ലാത്തവരോ ആയ സ്ത്രീകൾ ദാനം ചെയ്ത  ശരീരങ്ങളും മുഹമ്മദ്  ധാരാളം ലൈംഗിക ബന്ധത്തിനായി ഉപയോഗിച്ചിരുന്നു!

മുഹമ്മദ് പറഞ്ഞു: 'ഈ ലോകത്ത്, സ്ത്രീകളും സുഗന്ധദ്രവ്യങ്ങളും എനിക്ക് പ്രിയങ്കരമാക്കപ്പെട്ടു.....". [Sunan an-Nasa'i 3939]. മുഹമ്മദ് പറഞ്ഞു: നാല് കാര്യങ്ങള്‍ ഉദ്ദേശിച്ചാണ് സ്ത്രീകളെ വിവാഹം ചെയ്യുന്നത് - അവളുടെ ധനം, കുലമഹിമ, സൗന്ദര്യം, നടപടിയോടുള്ള പ്രേമം. ദീന്. [Sahih al-Bukhari 5090]. ജാബിർ റിപ്പോർട്ട്! മുഹമ്മദ് സുന്ദരിയായ ഒരു സ്ത്രീയെ കണ്ട ഉടനെ  ഭാര്യ സൈനബയുടെ അടുക്കൽ ചെന്നു ലൈംഗിക ബന്ധത്തിലേർപ്പെട്ടു!  സൈനബ ജോലി ചെയ്യുകയായിരുന്നു അപ്പോൾ! [Sahih Muslim 1403a , 1403c].

ദേഷ്യം വരുമ്പോൾ മുഹമ്മദ് വൃത്തികെട്ട  സംഭാഷണം  നടത്തിയിരുന്നു! മുഹമ്മദ് പറഞ്ഞു: ".......അവന്റെ  പിതാവിന്റെ പുരുഷാവയവം കടിക്കാൻ അവനോട് പറയുക, ആലങ്കാരികമായി സംസാരിക്കരുത് (അതായത് വ്യക്തമായി പറയുക) ". [Al-Adab Al-Mufrad 963]. 

അള്ളാഹു പറയുന്നു: "തീര്‍ച്ചയായും മുഹമ്മദ് മഹത്തായ സ്വഭാവത്തിലാകുന്നു".[Q 68:4]. അള്ളാഹു വീണ്ടും പറയുന്നു: "തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്‍റെ ദൂതന് മുഹമ്മദിൽ  ഉത്തമമായ മാതൃകയുണ്ട്‌......"[Q 33:21]. മുകളിൽ വിവരിച്ചിരിക്കുന്നത് എല്ലാം ഇസ്ലാമിന്റെ ഔദ്യോഗിക ഗ്രന്ഥങ്ങളിൽ നിന്നുമാണ്! ഇവയൊക്കെ  മുഹമ്മദിന്റെ ജീവിതത്തില് നിന്ന് ഇസ്ലാമത വിശ്വാസികൾക്ക് ലോകാവസാനം വരെ പകർത്താവുന്ന ചില ഉത്തമ മാതൃകകള്!

31. ലൈംഗിക ബന്ധം പണകൊടുത്തു  ചെയ്യാൻ മുഹമ്മദ് അവതരിപ്പിച്ച വാക്ക്യം! "....അവരില്‍ നിന്ന്‌ നിങ്ങള്‍ വല്ല സുഖവുമനുഭവിച്ചാല്‍ അവര്‍ക്കുള്ള വിവാഹമൂല്യം ഒരു ബാധ്യത എന്ന നിലയില്‍ നിങ്ങള്‍ നല്‍കേണ്ടതാണ്‌. ബാധ്യത (വിവാഹമൂല്യം) നിശ്ചയിച്ചതിനു ശേഷം നിങ്ങള്‍ അന്യോന്യം തൃപ്തിപ്പെട്ട്‌ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമൊന്നുമില്ല.   .....". [Q 4:24]. വേശ്വാവൃത്തിക്കു  മടിക്കുന്ന അടിമ സ്ത്രീകളെകൊണ്ട്; നിർബന്ധിച്ചു വേശ്വാവൃത്തി ചെയ്യിപ്പിച്ചാലും കുഴപ്പമില്ല എന്ന് മുഹമ്മദിന്റെ അള്ളാഹു [Q  24:33].

32. ഖുര്ആനില് പരാമർശിക്കുന്ന അല്ലാഹുവിനുള്ള  3 പെണ്മക്കള്! "ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും (സന്താനമായി) നിങ്ങള്‍ക്ക്‌ ആണും അല്ലാഹുവിന്‌ പെണ്ണുമാണെന്നോ?" [Q  53:19-22].

33. ഇസ്ലാമിക വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ച് പോയവരെ കൊന്ന് കളയാനാണ്  ഖുര്‍ആന്‍ കൽപ്പിക്കുന്നത്! "അവര്‍ അവിശ്വസിച്ചത് പോലെ നിങ്ങളും അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളെല്ലാം ഒരുപോലെയായിത്തീരുകയും ചെയ്യാനാണ് അവര്‍ കൊതിക്കുന്നത്‌. അതിനാല്‍ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വന്തം നാട് വിട്ടുവരുന്നതു വരെ അവരില്‍ നിന്ന് നിങ്ങള്‍ മിത്രങ്ങളെ സ്വീകരിച്ച് പോകരുത്‌. എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നിങ്ങളവരെ പിടികൂടുകയും, അവരെ കണ്ടുമുട്ടിയേടത്തുവെച്ച് നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക......"[ഖുര്‍ആന്‍ 4:89]. [Qur'an 3:90-91, 4:89-90, 5:54, 9:11-12, 9:66, 9:73-74, 16:106, 88:21-24]. 

അതേക്കുറിച്ചു ഹതിസുകള്  എന്താണ് പറയുന്നത് എന്ന് നോക്കാം...

"ആരെങ്കിലും ഇസ്‌ലാമില് നിന്ന് മതം മാറിയാൽ അവനെ വധിക്കുക." [Sunan Ibn Majah 2535]. ആരെങ്കിലും ഇസ്‌ലാമിൽ നിന്ന് മതം മാറിയാൽ അവനെ തീ കൊണ്ടു ചുടാതെ മറ്റു രീധികളിൽ കൊല്ലുക...[Sahih al-Bukari 6922]. "പ്രവാചകൻ പറഞ്ഞു: ആരെങ്കിലും (മുസ്ലിം) അവന്റെ മതം ഉപേക്ഷിച്ചാൽ അവനെ കൊല്ലുക." [Sahih al-Bukari 3017]. ആരെങ്കിലും  ഇസ്ലാം സ്വീകരിക്കുകയും പിന്നീട് തിരികെ പോവുകയും ചെയ്‌താൽ അവരെ കൊല്ലുക! [Sunan an-Nasa'i 4057, 4058, 4059, 4060, 4061, 4062,  4063, 4064, 4065, 4066]. [Malik's Muwatta 1420], [Sunan Abu Dawud 4487, 4341], [Sunan Ibn Majah 2533, 2534], [Sahih Muslim 4154, 4490, 1676a], [Sahih al-Bukhari 3017, 4344, 6922, 6923, 6878, 6899, 7157]. 

34. മുഹമ്മദിന്റെ അല്ലാഹു ഇസ്ലാമത വിശ്വാസികളല്ലാത്ത മറ്റു മനുഷ്യരെക്കുറിച്ചു പറയുന്നത്! "തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവ വിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍"[98:6]. "തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുക്കല്‍ ജന്തുക്കളില്‍ വെച്ച്‌ ഏറ്റവും മോശപ്പെട്ടവര്‍ സത്യനിഷേധികളാകുന്നു. ആകയാല്‍ അവര്‍ വിശ്വസിക്കുകയില്ല"[8:55]. (മലം, മൂത്രം, പട്ടി, ശവം, രക്തം, പന്നി എന്നിവയ്‌ക്കൊപ്പം) ''......ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു......''[ഖുറാൻ 9:28]. "സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല...."[3:28, 4:144]".... സത്യവിശ്വാസികള് മാത്രമാകുന്നു നിങ്ങളുടെ ഉറ്റമിത്രങ്ങള്‍"[5:55]. "ബഹുദൈവ വിശ്വാസികൾ ചെയ്യുന്നതിന് വിപരീതമായി പ്രവർത്തിക്കുക....." [Mishkat al-Masabih 4421]. മുഹമ്മദ് പറഞ്ഞു: ബഹുദൈവാരാധകർക്കെതിരെ പ്രവർത്തിക്കുക, മീശ നന്നായി മുറിക്കുക, താടി വളർത്തുക.[Sahih Muslim 259c, 260]. മുഹമ്മദ് പറഞ്ഞു: "ഏതൊരു ജനതയെയും പകർത്തുന്നവൻ അവരിലൊരാളാണ്".[Sunan Abi Dawud 4031]. എല്ലാവരും മുകളിലേക്കു മുഖം ഉയർത്തി പ്രാർത്ഥിക്കുമ്പോൾ - ഇവർ നിലത്തേക്ക് മുഖം താഴ്ത്തി കുനിഞ്ഞു  പ്രാർത്ഥിക്കുന്നു! 

എന്തുകൊണ്ടാണ് ഇന്ത്യാ പാകിസ്ഥാൻ യുദ്ധമോ, തീവ്രവാദി ആക്രമണമോ ഉണ്ടായാൽ; ഇന്ത്യയിലെ ചില  ഇസ്ലാമത വിശ്വാസികള്; പാക്കിസ്ഥാന് പട്ടാളക്കാരോടോ തിവ്രവാദികളോടോ എതിർക്കാതിരിക്കുന്നത്? ഉത്തരം: ''യാതൊരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ കൊല്ലാന്‍ പാടുള്ളതല്ല;......  ........''[ഖുറാൻ 4:92]. "രണ്ട് മുസ്‌ലിംകൾ  ഏറ്റുമുട്ടുകയും അവരിൽ ഒരാൾ മറ്റൊരാളെ കൊല്ലുകയും ചെയ്താൽ, കൊലയാളിയും കൊല്ലപ്പെട്ടവരും നരകത്തിലായിരിക്കും". [Sunan an-Nasa'i 4121]. "......ഒരു മുസ്ലിമിന്റെ തെറ്റുകൾ ആരെങ്കിലും മറച്ചു വെച്ചാൽ അല്ലാഹു അവന്റെ തെറ്റുകൾ ഇഹത്തിലും പരത്തിലും മറച്ചുവെക്കും...".[Hadith 36, 40 Hadith an-Nawawi], [Sahih Muslim 2580,2590a,  2590b],  [Sunan Ibn Majah 2544, 2546]. മുഹമ്മദ് പറഞ്ഞു: "ഒരു മുസ്ലീം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്. അതിനാൽ അവനെ അടിച്ചമർത്തുകയോ പീഡകന്റെ കൈയിൽ ഏൽപ്പിക്കുകയോ ചെയ്യരുത്........"[Sahih al-Bukhari 6951]. ഇന്ത്യയെ ആക്രമിക്കുന്ന സംഘത്തെ  അല്ലാഹു നരകത്തിൽ  നിന്ന് മോചിപ്പിക്കും.[Sunan an-Nasa'i 3175, Book 25, Hadith 91]. അല്ലാഹുവിന്റെ ദൂതൻ  ഞങ്ങൾക്ക്  ഇന്ത്യയിൽ യുദ്ധ പര്യവേഷണം വാഗ്ദാനം ചെയ്തു. [Sunan an-Nasa'i 3173,  Book 25, Hadith 89].[യുദ്ധ പര്യവേഷണം എന്നാൽ  ആക്രമിച്ചു പുരുഷന്മാരെ കൊല്ലുക, കൊള്ളയടിക്കുക, സ്ത്രീകളെ അടിമകളായി പിടിക്കുക!  Sunan Abi Dawud 2155]ഓർമ്മിക്കുക; ഇവയൊക്കെയാണ്; മദ്രസകളിൽ ചെറുപ്രായത്തിൽ കുട്ടികളുടെ തലയിൽ കയറ്റി വിടുന്ന ആശയങ്ങൾ!

35. ഇത്രയെല്ലാം ക്രൂരതകൾ; മതം വിട്ടവരോടും അന്യമതക്കാരോടും, മതമില്ലാത്തവരോടും ചെയ്യാൻ മുഹമ്മദിനെയോടും അദ്ദേഹത്തിന്റെ അനിയായികളോടും ആജ്ഞാപിച്ചിട്ടും, മുഹമ്മദിന്റെ അല്ലാഹു ഏറെ പൊറുക്കുന്നവനും മാപ്പുനല്‍കുന്നവനും  കരുണാനിധിയുമാണെന്ന അവകാശവാദവും ഖുറാനിൽ കാണാം!  [ഖുർആൻ.  2:143, 3:135-136, 4:110 39:53, 42:25,  73:20]. ഇസ്ലാമിക ദൈവത്തിനു മതമുണ്ട്! "അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു...".[3:19].

36.     ക്രിസ്ത്യാനികൾ പിഴച്ചുപോയവർ!   യഹൂദർ അല്ലാഹുവിന്റെ കോപത്തിന് ഇരയായവർ!  ഖുർആൻ 1:1-7 ഓതി നിസ്കരിക്കുന്ന മുസ്ലിങ്ങൾ  ഏകദേശം  17  തവണ ദിവസവും പ്രഖ്യാപിക്കുന്നു! ".... .... ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍. കോപത്തിന്ന്‌ ഇരയായവരുടെ മാര്‍ഗത്തിലല്ല, പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല".[ഖുർആൻ 1:6,7]. മുഹമ്മദ് പറഞ്ഞു: "യഹൂദൻമാർ അല്ലാഹുവോട് കോപിച്ചവരും, ക്രിസ്ത്യാനികൾ വഴി പിഴച്ചവരുമാണ്." [ Jami` at-Tirmidhi 2954 , Sahih al-Bukhari 782]. ഇമാമ്മ് സുജൂക്തി ഇതുതന്നെ പറഞ്ഞിരിക്കുന്നു! അമാനി മൗലവി തസ്‌വീർ പേജ് 170 ലും എഴുതിയിരിക്കുന്നു! മലയാളം ഓൺലൈൻ ഖുർആൻ യൂണികോഡിലും ഒന്നാം അദ്യായത്തിന് അടിയിൽ ഇതേ അർത്ഥത്തിൽ എഴുതിവച്ചിരിക്കുന്നത്  കാണാം! 

NB: ചില പ്രധാന കാര്യങ്ങൾ:
 
1. നിസ്കരിക്കണം എന്ന് ഖുര്‍ആനില്‍ ഉണ്ട്! പക്ഷേ, എത്ര വട്ടം നിസ്കരിക്കണം എന്നോ എത്ര നേരം കുമ്പിട്ടു നിസ്കരിക്കണമെന്നോ ഖുറാനില് ഇല്ല! 2. ഖുറാനിൽ നിസ്കരിക്കുമ്പോള്‍ കൈ കെട്ടേണ്ടത് എങ്ങനെയാണ് എന്ന്  പറയുന്നില്ല! 3. ചേലാകര്‍മ്മം (ലിംഗാഗ്ര ചർമ്മം മുറിച്ചുമാറ്റല്) ചെയ്യണം എന്ന് ഖുറാനില് ഇല്ല! മഹമ്മദിന്റെ ലിംഗാഗ്രചർമ്മം മുറിച്ചുമാറ്റിയതായി ഖുർആൻ പറയുന്നുമില്ല! എന്നാൽ; മോഷ്ടിക്കുന്നവരുടെ  കൈകള്‍  മുറിക്കാൻ ഖുറാനിൽ നിയമം അള്ളാഹു ഇറക്കിയിട്ടുണ്ട്![ഖുർആൻ 5:38]. മുഹമ്മദ് അതു ചെയ്യുമായിരുന്നു!  [Sahih al-Bukhari 6795,  Book 86, Hadith 24], മുഹമ്മദ് പറഞ്ഞു: "കോഴിമുട്ട" മോഷ്ടിച്ചാൽ പോലും കൈകൾ വെട്ടിക്കളയണം! [Sahih al-Bukhari 6799,  Book 86, Hadith 28]. 4. ഹജ്ജ്‌ നിര്‍വ്വഹിക്കണം എന്ന് ഖുര്‍ആനില്‍ ഉണ്ട്!ഹജ്ജ്‌ എങ്ങനെ നിര്‍വ്വഹിക്കണം എന്ന് അതിൽ പറയുന്നില്ല! 

5. ഉംറ ചെയ്യണം എന്ന് ഖുർആനിൽ ഉണ്ട്!  എങ്ങനെ എന്ന് അതിൽ പറയുന്നില്ല! 6. സകാത്ത് നൽകണമെന്ന് ഖുർആനിലുണ്ട്! എന്നാൽ സകാത്ത്  എത്ര ശതമാനമാണ് നൽകേണ്ടത് എന്ന് പറയുന്നില്ല!  7. ഒരുമനുഷ്യന് മുസ്ലീമാകാനുള്ള ആദ്യത്തെ പടി എന്ന് പറയുന്നത് ശഹാദത്ത് കലിമ ചൊല്ലല്‍ ആണല്ലോ! ശഹാദത്ത് കലിമ എങ്ങനെയാണ് ചൊല്ലേണ്ടത് എന്ന്  ഖുറാനിൽ പറയുന്നില്ല!

8. മുഹമ്മദ് മരിച്ചുകഴിഞ്ഞു ആര് കലീഫയാകണം എന്നോ, കലീഫയാകുവാന് വേണ്ടവര്ക്ക് എന്ത് യോഗ്യതവേണമെന്നോ ഖുറാനിൽ പറയുന്നില്ല! 9. നമസ്ക്കരിച്ചാൽ സ്വർഗ്ഗം ലഭിക്കുമെന്ന് ഖുറാനിൽ പറയുന്നില്ല! 10. ഹജ്ജ് ചെയ്താല് സ്വർഗ്ഗം ലഭിക്കുമെന്ന് ഖുറാനിൽ പറയുന്നില്ല! 11. നോമ്പ് പിടിക്കണമെന്നോ നോമ്പ് പിടിച്ചാല് സ്വർഗ്ഗം  ലഭിക്കുമെന്നോ ഖുറാനിൽ പറയുന്നില്ല! 

12. എല്ലാമനുഷ്യരെയും ബഹുമാനിക്കണമെന്നോ സ്നേഹിക്കണമെന്നോ എല്ലവർക്കും  നന്മ ചെയ്യണമെന്നോ ഖുറാനിൽ പറയുന്നില്ല! 13. ജനാധിപത്യമോ ജനങ്ങളാല് നിർമ്മിക്കപ്പെട്ട നിയമങ്ങളോ  ഖുര്ആനിൽ അംഗീകരിക്കുന്നില്ല!  മനുഷ്യരെ അടിമകളാക്കുന്നത്  അംഗീകരിക്കുന്നു! 14. മൂന്നാം ലിംഗക്കാരെ കുറിച്ച് അള്ളാഹുവിന് അറിവില്ലായിരുന്നു! അതിനാൽ ഖുറാന് അവരെ കുറിച്ച്  ഒന്നും പറയുന്നില്ല! 15. പ്രവാചകൻ എന്ന് അവകാശപ്പെട്ടിരുന്ന മുഹമ്മദ് പ്രവചിച്ചു സംഭവിച്ച ഒരുകാര്യവും ഖുറാനിൽ ഇല്ല!

NB: മുഹമ്മദിനും  അദ്ദേഹത്തിന്റെ അനിയായികള്ക്കും  മരണശേഷം എന്ത് സംഭവിക്കും  എന്ന് അള്ളാഹുവിന് അറിയില്ല!അള്ളാഹു പറഞ്ഞു: "പറയുക: ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത്‌ ചെയ്യപ്പെടും എന്ന്‌ എനിക്ക്‌ അറിയുകയുമില്ല..." [ഖുറാന് 46:9].[Sahih Bukhari Volume 5, Book 58, Hadith Number 266].

എന്നാല്‍; മുഹമ്മദിന് വേണ്ടതെല്ലാം ഖുറാനിലുണ്ട് !

1. മുഹമ്മദിനോട് ഭാര്യ ആയിഷ പറഞ്ഞു: "..........നിങ്ങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിൽ നിങ്ങളുടെ നാഥൻ തിടുക്കം കൂട്ടുന്നതായി എനിക്ക് തോന്നുന്നു". [Sahih al-Bukhari 4788].

2. മുഹമ്മദിന് ആരെയൊക്കെ വിവാഹം കഴിക്കാം, ലൈംങ്കികമായി ബന്ധപ്പെടാം  എന്ന് ഖുറാനിലുണ്ട്! [33:50,51,52].

3. മുഹമ്മദിന് ഭാര്യമാരോട് എങ്ങനെ വേണമെങ്കിലും പെരുമാറാം എന്ന് ഖുറാനിലുണ്ട്! [33:51].

4. മുഹമ്മദിനോട്‌ ഭാര്യമാര്‍ എങ്ങനെ പെരുമാറണം എന്ന് ഖുര്‍ആനില്‍ കല്പനയുണ്ട്! [33:30-33].

5. മുഹമ്മദ്‌ ഭാര്യമാരുമായുള്ള വിവാഹ ബന്ധം പിരിഞ്ഞാൽ  പകരം അവരെക്കാള്‍ നല്ല ഭാര്യമാരെ അല്ലാഹു  കൊടുക്കും എന്ന് ഖുറാനിലുണ്ട്! [66:5].

6. മുഹമ്മദിന്‍റെ ഭാര്യമാരോട് മറ്റുള്ളവര്‍ എങ്ങനെ പെരുമാറണം എന്ന് ഖുറാനിലുണ്ട് ! [33:53].

7. മുഹമ്മദിന്‍റെ ഭാര്യമാര്‍ അന്യ പുരുഷന്മാരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ധരിക്കേണ്ടത് എങ്ങനെയുള്ള വസ്ത്രമാണ് എന്ന് ഖുറാനിലുണ്ട്! [33:59].

8. മുഹമ്മദിന്‍റെ ഭാര്യമാര്‍ അന്യപുരുഷന്മാരോട് അനുനയ സ്വരത്തില്‍ സംസാരിക്കരുത് എന്ന് ഖുറാനിലുണ്ട്! [33:32].

9. മുഹമ്മദിന്‍റെ ഭാര്യമാരോട് വീടുകളില്‍ അടങ്ങിക്കഴിഞ്ഞുകൊള്ളണം എന്ന കല്പനയും ഖുറാനിലുണ്ട് ! [33:33].

10. വളര്‍ത്തു പുത്രന്‍റെ ഭാര്യയെ മുഹമ്മദിന് ഭാര്യയായി കൊടുത്ത കാര്യവും ഖുറാനിലുണ്ട്! [33:37].

11. മുഹമ്മദിന് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയുള്ള എല്ലാ കല്പനകളും ഖുറാനിലുണ്ട്! [33:50].

12. മുഹമ്മദിന്‍റെ ഭാര്യമാര്‍ വിശ്വാസികളുടെ മാതാക്കളാകുന്നു എന്ന് ഖുറാനിലുണ്ട്! [33:6], മാതാക്കള്‍ ആയതുകൊണ്ട് അവരെ പിന്നെ വേറെ ആര്‍ക്കും വിവാഹം കഴിക്കാന്‍ പറ്റില്ല. [33:53]-ല്‍ ഇത് കല്പനയായി പറയുന്നുമുണ്ട്.

13. മുഹമ്മദ്‌ സത്യവിശ്വാസികളുടെ ആരുടേയും പിതാവല്ല എന്ന് ഖുറാനിലുണ്ട് ! [33:40], അതായത്; മുഹമ്മദ്‌ ആരുടേയും പിതാവല്ലാത്തത് കൊണ്ട് മുഹമ്മദിന് ആരെ വേണമെങ്കിലും ലൈംഗിക ബന്ധത്തിന് ഉപയോഗിക്കാം!

14. ബഹു ദൈവവിശ്വാസികളുമായുള്ള കരാറുകളില്‍ നിന്ന് മുഹമ്മദ്‌ ഒഴിവുള്ളവനായി മാറി എന്ന് ഖുറാനിലുണ്ട്!  [9:1].

15. മുഹമ്മദിനെ എതിര്‍ക്കുന്നവരുടെ കൈകാലുകള്‍ ഇരുവശത്തു നിന്നായും വെട്ടിക്കളയുകയോ അല്ലെങ്കില്‍ അവരെ നാടുകടത്തുകയോ അതുമല്ലെങ്കില്‍ കുരിശില്‍ തറയ്ക്കുകയോ ചെയ്യണം എന്ന് ഖുറാനിലുണ്ട്! [5:33].

16. മുഹമ്മദിനെ എതിര്‍ത്തു നില്‍ക്കുന്നവരെ അല്ലാഹു നരകത്തിലിട്ടു പൊരിക്കുമെന്നും; അവർ നരകത്തിൽ നിത്യവാസികള്‍ ആയിരിക്കുമെന്ന ഭീഷണിയും ഖുറാനിലുണ്ട്! [9:63].

17. അള്ളാഹുവിനെ അനുസരിക്കുന്നത് പോലെ മുഹമ്മദിനെയും അനുസരിക്കണം എന്ന് ഖുറാനിലുണ്ട്! [64:12],  [4:59].

18. യുദ്ധത്തില്‍ നേടിയെടുക്കുന്ന കൊള്ള മുതലുകള്‍ അള്ളാഹുവിനും മുഹമ്മദിനും മാത്രമുള്ളതാണ് എന്ന് ഖുറാനിലുണ്ട്!  [8:1].

19. കൊള്ള മുതലില്‍ പങ്ക് കൊടുത്തില്ലെങ്കില്‍ കൊള്ളയടിക്കാന്‍ ആള്‍ക്കാര്‍ കൂടെ വരില്ല എന്ന് മനസ്സിലാക്കിയപ്പോള്‍; യുദ്ധമുതലിന്‍റെ അഞ്ചിലൊന്ന് മാത്രം അള്ളാഹുവിനും മുഹമ്മദിനും കൊടുത്താല്‍ മതി എന്നൊരു ഒത്തുതീര്‍പ്പ് ഫോര്‍മുലയും ഖുറാനിലുണ്ട്! [8:41].

20. മുഹമ്മദിനെ കാണാന്‍ ചെല്ലുമ്പോള്‍ സമ്മാനവും കൊണ്ടേ ചെല്ലാവൂ എന്ന് ഖുറാനിലുണ്ട്! [58:12].

21. ആരും സമ്മാനവും കൊണ്ട് മുഹമ്മദിനെ കാണാന്‍ വരുന്നില്ല എന്ന് മനസ്സിലായപ്പോള്‍ നമസ്കാരം നിര്‍വ്വഹിക്കുകയും സക്കാത്തു കൊടുക്കുകയും അള്ളാഹുവിനെയും മുഹമ്മദിനേയും അനുസരിക്കുകയും ചെയ്‌താല്‍ മതി  എന്ന വിട്ടുവീഴ്ചയും  ഖുറാനിലുണ്ട്! [58:13].

22. മദീനയിലും ചുറ്റുപാടും ഉള്ള ആളുകള്‍ മുഹമ്മദിനെ വിട്ട്‌ പിന്‍മാറി നില്‍ക്കാനോ, മുഹമ്മദിന്‍റെ കാര്യം അവഗണിച്ചുകൊണ്ട്‌ അവരവരുടെ (സ്വന്തം) കാര്യങ്ങളില്‍ താല്‍പര്യം കാണിക്കാനോ പാടുള്ളതല്ല എന്ന് ഖുറാനിലുണ്ട്! [9:120].

23. മുഹമ്മദിനെതിരെ ഗൂഡാലോചന നടത്തരുത് എന്ന് ഖുറാനിലുണ്ട്! [58:9].

24. മുഹമ്മദിന് വഴിതെറ്റിയിട്ടില്ല എന്നും മുഹമ്മദ്‌ ദുര്‍മ്മാര്‍ഗ്ഗിയല്ല എന്നും ഖുറാനിലുണ്ട്![53:2].

25. മുഹമ്മദിന് ഭ്രാന്തില്ല എന്നും ഖുറാനിലുണ്ട്! [52:29].

26. മുഹമ്മദ്‌ എന്ന പേര് കേട്ടാല്‍ ഉടന്‍ തന്നെ മുഹമ്മദിന് സമാധാനം കിട്ടാന്‍ വേണ്ടി സ്വലാത്ത്‌ ചൊല്ലണം എന്നും ഖുറാനിലുണ്ട്! [33:56].

NB: "മുഹമ്മദിൽ  ജാലവിദ്യ പ്രവർത്തിച്ചിരുന്നു! അതിനാൽ അവൻ യഥാർത്ഥത്തിൽ ചെയ്യാത്ത ഒരു കാര്യമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചിന്തിച്ചു തുടങ്ങി.....". അദ്ദേഹത്തിന്റെ പ്രിയ ഭാര്യ ആയിഷ പറഞ്ഞതായി [Sahih al-Bukhari 3268, In-book reference: Book 59, Hadith 78] രേഖപ്പെടുത്തിയിരിക്കുന്നു! ആയിഷ പറഞ്ഞു:"ഒരിക്കൽ നബി(സ) ആഭിചാരം ചെയ്യപ്പെടാൻ ഇടയായതിനാൽ താൻ ചെയ്യാത്ത ഒരു കാര്യം താൻ ചെയ്തുവെന്ന് അദ്ദേഹം സങ്കൽപ്പിക്കാൻ തുടങ്ങി".  [Sahih al-Bukhari 3175, In-book reference: Book 58, Hadith 17]. വീണ്ടും രേഖപ്പെടുത്തിരിക്കുന്നു. 

മുഹമ്മദ് കണ്ടത് ജിബ്‌രീലിനെ അല്ല  എന്ന്  അദ്ദേഹത്തിന്റെ ഭാര്യ  ഉമ്മുസലമ സത്യം ചെയ്തു!  ഉമ്മുസലമയുടെ കൂടെയിരിക്കെ ജിബ്‌രീൽ മുഹമ്മദിന്റെ അടുക്കൽ വന്നതായി എനിക്ക് വിവരം ലഭിച്ചു. ജിബ്രീൽ (മുഹമ്മദിനോട്) സംസാരിച്ചു തുടങ്ങി. അപ്പോൾ മുഹമ്മദ് ഉമ്മുസലമയോട് ചോദിച്ചു: ആരാണ് ഇത്? അവൾ മറുപടി പറഞ്ഞു: "അവൻ ദിഹ്യയാണ് (അൽ-കൽബി). ജിബ്‌രീൽ പോയപ്പോൾ ഉം സലമ പറഞ്ഞു: "അല്ലാഹുവാണേ, മുഹമ്മദിന്റെ പ്രഭാഷണം കേൾക്കുന്നതുവരെ ഞാൻ അവനെ (അതായത് ദിഹ്‌യ) മറ്റാരുമായും സ്വീകരിച്ചിട്ടില്ല! .[Sahih al-Bukhari 4980]. 

"അൽ-ഹിജാബ്" (സ്ത്രീകൾ അവരുടെ കണ്ണുകളൊഴികെ ശരീരഭാഗങ്ങൾ മറയ്ക്കണം എന്ന ഖുർആനിലെ വചനം) മുഹമ്മദിനെകൊണ്ട് അവതരിപ്പിക്കാൻ കാരണമായവൻ  ഉമറാണ്! [Sahih al-Bukhari 146 & 6240].[Q 33:59]. വികലാംഗർക്കും  പരിക്കേറ്റവർക്കും   അന്ധർക്കും   മുടന്തർക്കും  യുദ്ധത്തിൽ പോകാതെ ആനുകൂല്യം  ലഭിക്കുന്നതിന്   വേണ്ടി  അംർ ബിൻ ഉം മക്തൂം,  മുഹമ്മദിനെ കൊണ്ട് ഖുറാനിൽ വാക്യം ഉണ്ടാക്കിച്ചു![Sahih al-Bukhari 4990] [Q 4.95].  യഹൂദരുടെ ഇടയിൽ സ്ത്രീകൾക്ക് മാസമുറ സമയത്തു ഭക്ഷണം കഴിക്കില്ല വീട്ടിൽ നിന്നും പുറത്തു താമസിപ്പിക്കും എന്ന് സഹാബിമാർ പറഞ്ഞപ്പോൾ മുഹമ്മദ് ഖുറാനിൽ വാക്ക്യം ഇറക്കി![Sahih Muslim 302], [Q 2:222]. അടിമ സ്ത്രീ മരിയയുമായി ഭാര്യയുടെ വീട്ടിൽ ഭാര്യയുടെ കിടക്കയിൽ വച്ച്  മുഹമ്മദ്  ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് അദ്ദേഹത്തിന്റെ ഭാര്യ  ഹഫ്സ കണ്ടുപിച്ചപ്പോൾ [Tafsir al-Jalalayn], [Sunan an-Nasa'i 3959] അടിമ സ്ത്രീകളുമായി  ലൈംഗിക ബന്ധത്തിനു വേണ്ടി  ഖുറാനില് 66:1  വാക്ക്യം മുഹമ്മദ്  അവതരിപ്പിച്ചു! 

ലോകാവസാനം വരെയുള്ള മനുഷ്യർക്ക് പാലിക്കാന് വേണ്ടി സ്വർഗ്ഗത്തിൽ മുൻകൂട്ടി തയ്യാറാക്കി മലക്കിന്റെ കയ്യിൽ കൊടുത്തുവിട്ടു എന്ന് അവകാശപ്പെടുന്ന "ഖുർആൻ" എന്ന  പുസ്തകത്തിലെ ഒരു ഭാഗം വായിച്ചു നോക്കൂ!! 

"സത്യവിശ്വാസികളേ, ഭക്ഷണത്തിന്‌ (നിങ്ങളെ ക്ഷണിക്കുകയും) നിങ്ങള്‍ക്ക്‌ സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത്‌ (ഭക്ഷണം) പാകമാകുന്നത്‌ നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. 

പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന്‌ ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ്‌ രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട്‌ (അത്‌ പറയാന്‍) അദ്ദേഹത്തിന്‌ ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‌ ലജ്ജ തോന്നുകയില്ല. 

നിങ്ങള്‍ അവരോട്‌ (നബിയുടെ ഭാര്യമാരോട്‌) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട്‌ മറയുടെ പിന്നില്‍ നിന്ന്‌ ചോദിച്ചുകൊള്ളുക. അതാണ്‌ നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌. 

അല്ലാഹുവിന്‍റെ ദൂതന്‌ ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക്‌ പാടില്ല. അദ്ദേഹത്തിന്‌ ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു."(ഖുര്‍ആന്‍ 33:53).  

കേവലം; ഒരു മനുഷ്യൻപോലും  പറയാന് ലജ്ജിക്കുന്നകാര്യം; ലജ്ജകൂടാതെ പ്രപഞ്ചത്തിന്റെ സൃഷ്ടിതാവ് പറയുമോ?? അവിടുന്ന് ഇങ്ങനെ തരം താഴുമോ?? ഇതൊക്കെ ആര് പറഞ്ഞു?? ആർക്കു വേണ്ടി പറഞ്ഞു?? അഥവാ ഒരു ശക്തി ഇങ്ങനെയൊക്കെ മുഹമ്മദിനു പറയാൻ തോന്നിച്ചു കൊടുത്തിട്ടുണ്ട് എങ്കിൽ ആ ശക്തി ആരാണ്?? എന്തിനുവേണ്ടി പറഞ്ഞു?? ചിന്തിക്കൂ!

ഖുറാനിൽ എഴുതപ്പെട്ടിരിക്കുന്നത്  മനസ്സിലാക്കാനും അനുസരിക്കാനും, ന്യായീകരിക്കാനും, ഹദീസുകള് പഠിക്കണം, പ്രവാചക ചര്യ പഠിക്കണം  എന്ന് പറയുന്നവരോട് ഹദീസ് പറയുന്നത് എന്ത് പറയുന്നു എന്ന് നോക്കൂ!  ഒരു കാര്യം ശരിയോ തെറ്റോ എന്ന് വിധിക്കുമ്പോൾ അതേക്കുറിച്ചു  ഖുര്ആനിൽ എഴുതപ്പെട്ടിരിക്കുന്നതുപോലെ  വിധിക്കുക!  ആ കാര്യം ഖുറാനിൽ എഴുതപ്പെട്ടിട്ടില്ല എങ്കില് മാത്രം  ഹദീസുകളിൽ എഴുതപ്പെട്ടിരിക്കുപോലെ വിധിക്കുക! ഹദീസുകളിലും കാര്യം പറഞ്ഞിട്ടില്ല എങ്കില് മാത്രം പണ്ഡിതമാർ പറയുമ്പോലെ വിധിക്കുക! [Sunan an-Nasai 5399].

മതേതര സമൂഹത്തിൽ മൈക്കിലൂടെ ദിവസവും അഞ്ചുനേരം അലറിവിളിക്കുന്നത് ഇതാണ്!: അള്ളാഹു ഏറ്റവും വലിയവനാണേ.... അള്ളാഹു ഏറ്റവും വലിയവനാണേ.... അള്ളാഹു അല്ലാതെ വേറെ ദൈവമില്ലെന്നു ഞാൻ സാക്ഷ്യവഹിക്കുന്നേ.... അള്ളാഹു അല്ലാതെ വേറെ ദൈവമില്ലെന്നു ഞാൻ സാക്ഷ്യവഹിക്കുന്നേ.... മുഹമ്മദ് അന്ത്യ പ്രവാചകനാണെന്ന്  ഞാൻ സാക്ഷ്യവഹിക്കുന്നേ.... മുഹമ്മദ് അന്ത്യ പ്രവാചകനാണെന്ന്  ഞാൻ സാക്ഷ്യവഹിക്കുന്നേ.... പ്രാർത്ഥിക്കാൻ ഓടിവായോ.... ജയത്തിലേക്ക്  ഓടിവായോ.... അള്ളാഹു ഏറ്റവും വലിയവനാണേ.... അള്ളാഹു ഏറ്റവും വലിയവനാണേ.... അള്ളാഹു വല്ലാതെ വേറെ ദൈവമില്ലേ....

NB: മതപരമായ കാര്യങ്ങളില് നിലനിൽപ്പിനായി "താഖ്യയ" taqiyah in  Arabic. (നുണപറച്ചില് / കള്ളത്തരം) ശരിയത്ത് നിയമപ്രകാരം മുസ്ലിങ്ങൾക്ക് അനുവദിനീയമാണ്! അതിനാൽ അവർ പറയുന്ന കാര്യങ്ങൾക്ക് അംഗീകരിക്കപ്പെട്ടിട്ടുള്ള  ഗ്രന്ഥങ്ങളില് നിന്നും തെളിവ് ചോദിക്കാന് മറക്കെരുത്! ഒരേ സമയം ഇവർ ഇസ്ലാമിക ചരിത്രകാരന്മാർ എഴുതിവച്ചിരിക്കുന്നതു വിശ്വസിച്ചു വാദിക്കുകയും ഇസ്ലാമിക ചരിത്രകാരന്മാർ എഴുതിവച്ചിരിക്കുന്നത്  അവിശ്വസിച്ചു എതിരിക്കുകയും ചെയ്യും!പല്ലിവാൽ  തന്ത്രം, പല്ലി സ്വന്തം വാല് മുറിച്ചു ശത്രുവിന്റെ ശ്രദ്ധമാറ്റി രക്ഷപ്പെടുംപോലെ ഇവർ മറ്റൊരു കാര്യം എടുത്തിട്ട് രക്ഷപ്പെടാൻ സാധാരണ ശ്രമിക്കാറുണ്ട്! പരിഭാഷ തെറ്റാണ് എന്ന് പറയുന്നതാണ് മറ്റൊരു തന്ത്രം!  അർത്ഥം ശരിയല്ല, ശരിയായ അർത്ഥം ലഭിക്കാൻ വാക്യത്തിന് മുന്നിലും പിന്നിലും വായിക്കുക എന്ന് പറയുക!  ഇതൊന്നും ഞങ്ങളുടെ കിത്താബുകളിൽ ഇല്ല എന്ന് നുണപറയുകയാണ് അടുത്ത തന്ത്രം! ചില പ്രശസ്ത വ്യക്തികൾ ഇസ്ളാം സ്വീകരിച്ചു എന്ന് നുണ പറയുക! അവസാന തന്ത്രം,  മോശമായി സംസാരിക്കുക, കൂട്ടമായിവന്നു ശബ്ദം ഉണ്ടാക്കുക, ഭീഷണിപ്പെടുത്തുക, ആക്രമിക്കുക!

ലേഖനത്തിനു കടപ്പാട്:
1.Social media Article by anonymous author. (അജ്ഞാതനായ എഴുത്തുകാരന്റെ സോഷ്യല് മീഡിയ ലേഖനം). 
2. വിക്കിപീഡിയ.
3.ഖുറാന് വാക്ക്യങ്ങള്
: 
http://quranmalayalam.com/quran/uni/u23.html
4. ഖുറാൻ പരിഭാഷകർ: ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി കുഞ്ഞിമുഹമ്മദ് പറപ്പൂര്.
5. ഹദിസുകൾ: sunnah.com in English.
6. പ്രഭാഷണങ്ങൾ: Mr:Sebastian Punnakal PhilipMr:E.A. Jabbar (Teacher)Pastor. Anil Kodithottam, Mr:M.M. AkbarMr:Muhammed Issa Perumbavoor,  Mr:Anil Kumar AyyappanMrs:Jamitha (Teacher), Dr:Zakir Naik, Mr:Mavooran Nasar.

ഈ ലേഖനം സോഷ്യൽ മീഡിയായിൽ നിന്നും ലഭിച്ച കോപ്പിയാണ്! അതിനാൽ തന്നെ ആർക്കും ഈ ലേഖനം കോപ്പിയെടുത്തോ, പേജിന്റെ ലിങ്ക് >> http://www.thebiblesecrets.com/2015/11/blog-post.html << സോഷ്യൽ നെറ്റ്‌വർക്കിൽ കോപ്പി പെയ്‌സ്റ്റ് ചെയ്തോ ഉപയോഗിക്കാം!  ഗൂഗിൾ സെറ്റിങ്സ്  ഉപയോഗിച്ച് ഈ അദ്യായം  ഏതു ഭാഷയിലേക്കും പരിഭാഷപ്പെടുത്താം, മറ്റുള്ളവരെ അറിയിക്കാം!  ആയുധമെടുക്കുന്ന പിശാചുക്കൾക്ക് അക്ഷരങ്ങളും പേനയും  ഭയമാണ്! അങ്ങനെ നമ്മുടെ വരും തലമുറയെ ആപത്തില് നിന്നും രക്ഷിക്കൂ!  ലൗ ജിഹാദിൽ യുവതി യുവാക്കൾ പെട്ടുപോകാതിരിക്കാണ്,‌  ഈ വെബ്സൈറ്റിലെ അദ്ധ്യായം 21 >> http://www.thebiblesecrets.com/2014/02/blog-post_24.html  << വായിക്കൂ! മറ്റുള്ളരെയും കോപ്പികളെടുത്തു അറിയിക്കൂ!

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.